എടപ്പാൾ:ചേകനൂർ സ്വദേശിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പുത്തൻപീടികയിൽ ഹംസ (75)യെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അഴുകിയ നിലയിലുള്ള മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ട്. ഏതാനും ദിവസമായി ഹംസയെ കാണാനില്ലായിരുന്നു.

തുടർന്ന് നടത്തിയ തെരച്ചിലിലാണ് വീടിനകത്ത് മൃതദേഹം കണ്ടെത്തിയത്. കുറച്ച് കാലമായി ഹംസ കുടുംബത്തെ പിരിഞ്ഞ് ഒറ്റക്ക് താമസിക്കുകയായിരുന്നു.

പൊന്നാനി പോലീസ് മേൽനടപടി സ്വീകരിച്ചു. മഞ്ചേരി മെഡിക്കൽ കോളജാശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് കൊടുത്തു. ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ചിരുന്ന ഹംസ പഴയകാല മുസ്ലിംലീഗ് നേതാവായായിരുന്നു.