മലപ്പുറം: ബലിപെരുന്നാൾ പ്രമാണിച്ച് സർക്കാർ മുൻകൂട്ടി അനുവദിച്ചിരുന്ന ഇന്നത്തെ അവധി പിൻവലിച്ച് നാളത്തേക്ക് മാറ്റിയ നടപടി അത്യന്തം പ്രതിലോമകരവും പ്രയാസകരവുമാണെന്നും മാതൃജില്ലക്ക് പുറത്ത് ജോലി ചെയ്യുന്നവർക്ക് കൂടി സൗകര്യമാകുന്ന രീതിയിൽ വെള്ളിയാഴ്ച അവധി നിലനിർത്തിത്തന്നെ ശനിയാഴ്ച കൂടി അവധി നൽകലായിരുന്നു ഒൗചിത്യമെന്നും സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് കോണ്‍ഫെഡറേഷൻ (സെറ്റ്കോ) ജില്ലാ ചെയർമാൻ എൻ.പി. മുഹമ്മദലി, ജനറൽ കണ്‍വീനർ വി.പി. സമീർ, ട്രഷറർ എം.പി. ഫസൽ എന്നിവർ ചൂണ്ടിക്കാട്ടി.

സ്കൂളുകൾക്ക് ശനി ആദ്യമേ അവധി ആണെന്നിരിക്കെ വെള്ളിയാഴ്ചയിലെ അവധി ഒഴിവാക്കിയത് പ്രഹസനമാണ്. തലേന്നാൾ മാത്രം തിടുക്കപ്പെട്ട് കൈക്കൊണ്ട സർക്കാർ തീരുമാനത്തിൽ സെറ്റ്കോ പ്രതിഷേധിക്കുന്നതായും ജില്ലാ കമ്മിറ്റി വ്യക്തമാക്കി.