കോഴിക്കോട്: അഴിമതിയും കെടുകാര്യസ്ഥതയും കോഴിക്കോട് കോർപറേഷന്‍റെ മുഖമുദ്രയായി അധപതിച്ചിരിക്കുകയാണെന്ന് കോർപറേഷൻ കൗൺസിൽ മുസ്ലിം ലീഗ് പാർലമെന്‍ററി പാർട്ടി ലീഡർ കെ.മൊയ്തീൻ കോയ പറഞ്ഞു.

ദീർഘവീക്ഷണമില്ലാതെയാണ് മിക്ക പദ്ധതികളും ആസൂത്രണം ചെയ്യുന്നത്. അത് കൊണ്ട് നാലര വർഷത്തെ ഭരണത്തിനിടെ പുതിയ പദ്ധതികളൊന്നും നടപ്പാക്കാൻകഴിയാത്തതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സെൻട്രൽ മാർക്കറ്റ് എസ്ടിയു കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പാർക്കിംഗ്പ്ലാസ പദ്ധതികൾ തുടങ്ങാൻ കഴിയുന്നില്ല. മൊഫ്യുസിൽ ബസ് സ്റ്റാന്‍ഡ് പുനർ നിർമ്മാണവും ലയൺസ് പാർക്ക് നിർമ്മാണവും അനിശ്ചിതത്വത്തിലാണ്. സെൻ ട്രൽ മാർക്കറ്റ് നിർമ്മാണം സമയബന്ധിതമായി പ്രവൃത്തി തീർക്കാൻ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രസിഡന്‍റ കെ.പി. അബദുൽ കരീം= അധ്യക്ഷത വഹിച്ചു.