കൽപ്പറ്റ: വായന മനുഷ്യനെ സംസ്കാര സന്പന്നനും സാമൂഹികബോധമുള്ളവനുമാക്കി മാറ്റുമെന്ന് സാഹിത്യകാരനും സാംസ്കാരിക-ചലചിത്ര പ്രവർത്തകനുമായ ജോയ് മാത്യു.

ടി. സിദ്ദിഖ് എംഎൽഎയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന അക്ഷര വാതിൽ പദ്ധതിയിൽ "ലഹരിക്കെതിരേ വായനാലഹരി’ എന്ന ലക്ഷ്യത്തോടെ നിയോജകമണ്ഡലത്തിൽ ലൈബ്രറി കൗണ്‍സിലിൽ അഫിലിയേഷനുള്ള മുഴുവൻ ഗ്രന്ഥാലയങ്ങൾക്കും പുസ്തകങ്ങൾ വിതരണം ചെയ്യുന്നതിന് മാസാറിൻ ഹോട്ടൽ ഹാളിൽ സംഘടിപ്പിച്ച ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളത്തിൽ ഒരു എഴുത്തുകാരനും ക്രിമിനലായി മാറിയിട്ടില്ല. എന്നാൽ ക്രിമിനൽ പശ്ചാത്തലമുള്ളവർ എഴുത്തിന്‍റെ ലോകത്ത് എത്തുകയും കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നത് അവസാനിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

ലഹരിക്കെതിരായ പോരാട്ടം നല്ലരീതിയിൽ നടത്തുന്നതിന് വായനശാലകളിലെ അടിസ്ഥാന സൗകര്യ വികസനം കൃത്യതയോടെ പൂർത്തിയാക്കണം. ഇതിനു സർക്കാർ പദ്ധതി ആവിഷ്കരിക്കണം.

വായന ലഹരിയിൽനിന്നു മാത്രമല്ല, എല്ലാവിധ സാമൂഹികവിരുദ്ധ പ്രവർത്തനങ്ങളിൽനിന്നും സമൂഹത്തെ അകറ്റിനിർത്തും. എന്ത് വായിക്കുന്നു എന്നതിലല്ല, വായിച്ചത് എത്രത്തോളം ജീവിതത്തിൽ പകർത്തി എന്നതിനാണ് പ്രാധാന്യമെന്നും ജോയ് മാത്യു പറഞ്ഞു. പി.എൻ. പണിക്കരുടെ ഛായാചിത്രത്തിൽ അദ്ദേഹം പുഷ്പാർച്ചന നടത്തി.

ടി. സിദ്ദിഖ് എംഎൽഎ അധ്യക്ഷത വഹിച്ചു. ലൈബ്രറി കൗണ്‍സിൽ ജില്ലാ സെക്രട്ടറി പി.കെ. സുധീർ, റസാഖ് കൽപ്പറ്റ, ടി. ഹംസ, വൈത്തിരി താലൂക്ക് ലൈബ്രറി കൗണ്‍സിൽ സെക്രട്ടറി സുമേഷ്, പി.എം. നജീബ്, പി.പി. ആലി, സുരേഷ് ബാബു, ബിനു തോമസ്, പി. കബീർ, കെ.ആർ. ബിനീഷ് എന്നിവർ പ്രസംഗിച്ചു.

പേര്യ:ഗവ. ഹൈസ്കൂളിൽ വായന പക്ഷാചരണം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം മീനാക്ഷി രാമൻ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ മുഹമ്മദ് അസ്‌ലം, പിടിഎ പ്രസിഡന്‍റ് ബെന്നി മെനാച്ചേരി, ബി.സി. ഷാജി, ബെന്നി ആന്‍റണി, പി.എ. സൈനബ,ദീപു ആന്‍റണി എന്നിവർ പ്രസംഗിച്ചു.

കൽപ്പറ്റ: കെപിസിസി സംസ്കാര സാഹിതി ജില്ലാ കമ്മിറ്റി എംജിടി ഹാളിൽ സംഘടിപ്പിച്ച വായന ദിനാഘോഷം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ചന്ദ്രിക കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
സംസ്കാര സാഹിതി ജില്ലാ പ്രസിഡന്‍റ് സുരേഷ് ബാബു വാളൽ അധ്യക്ഷത വഹിച്ചു. പി.എൻ. പണിക്കരുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി. സുധാ മേനോന്‍റെ ’ഇന്ത്യ എന്ന ആശയം’ എന്ന പുസ്തകം അധികരിച്ച് ചർച്ച നടന്നു.
മുട്ടിൽ ഡബ്ല്യുഎംഒ കോളജ് അസി.പ്രഫ.പി. കബീർ പുസ്തകം അവതരിപ്പിച്ചു. സി.കെ. ജിതേഷ്, എം.വി. രാജൻ, സുന്ദർരാജ് എടപ്പെട്ടി, കെ. ശശികുമാർ, സി.വി. നേമരാജൻ, വന്ദന ഷാജു, സജി മണ്ഡപത്തിൽ, ഏബ്രഹാം കെ. മാത്യു, ആയിഷ പളളിയാൽ, ഒ.ജെ. മാത്യു, രമേശൻ മാണിക്കൻ, ബെന്നി വട്ടപ്പറന്പിൽ, കെ. പദ്മനാഭൻ, സന്ധ്യ ലിഷു, പ്രസന്ന രാമകൃഷ്ണൻ, കെ.കെ. രാജേന്ദ്രൻ, വയനാട് സക്കറിയാസ്, ഉമ്മർ പൂപ്പറ്റ, ഷേർളി ജോസ്, വി.കെ. ഭാസ്കരൻ, വി.പി. പ്രേംദാസ്,എം.ജി. ഉണ്ണി, സുജാത മഹാദേവൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

കോട്ടത്തറ: മെച്ചന ഗവ. എൽപി സ്കൂളിൽ വായന ദിനാഘോഷം വേറിട്ടതായി. വായിച്ചും കേട്ടും അറിഞ്ഞ കഥകളിലെ കഥാപാത്രങ്ങളുടെയും കഥാകൃത്തുകളുടെയും വേഷം ധരിച്ചാണ് കുട്ടികൾ വിദ്യാലയത്തിലെത്തിയത്. ഓരോ കുട്ടിയുടെയും വേഷത്തിൽ കഥാപാത്രത്തിന്‍റെയും കഥാകൃത്തിന്‍റെയും പേരെഴുതിയ ബാഡ്ജ് ഉണ്ടായിരുന്നു.

കുട്ടികൾ വായനദിന പ്രതിജ്ഞയെടുത്തു. പ്രധാനാധ്യാപിക കെ.എ. അമ്മുജ "വായനയുടെ പ്രാധാന്യം’ എന്ന വിഷയത്തിൽ ക്ലാസെടുത്തു. അധ്യാപകരായ അരുണ്‍ പ്രകാശ്, പി.പി. സരിത, മുഹമ്മദ് ഷെരീഫ്, ജസ്ലിൻ, അഞ്ജു എന്നിവർ നേതൃത്വം നൽകി.

ഏച്ചോം: സർവോദയ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാരംഗം കലാസാഹിത്യവേദി വായന ദിനാഘോഷത്തിന്‍റെ ഭാഗമായി മുക്രമൂലയിൽ വ്യാപാരികളുടെ സഹകരണത്തോടെ വായന ഇടം ഒരുക്കി.
ബസ് കാത്തുനിൽക്കുന്നവർക്കും ഗ്രാമവാസികൾക്കും ഉപയോഗപ്പെടുത്താവുന്ന വിധത്തിലാണ് ഇടം സജ്ജമാക്കിയത്. സ്കൂൾ മാനേജർ ഫാ. ജേക്കബ് കുമ്മിണിയിൽ എസ്ജെ ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് സിസ്റ്റർ ജെസി പോൾ അധ്യക്ഷത വഹിച്ചു. അധ്യാപകരായ വിജിൽ ടി. ബേബി, സി.ഡി. അനുമോൾ എന്നിവർ പ്രസംഗിച്ചു.

നടവയൽ: കാർഡ് ലൈറ്റ് ടു ലൈഫ് പ്രോജക്ട് വായന ദിനാഘോഷത്തിന്‍റെ ഭാഗമായി "ഗ്രാമങ്ങളിൽനിന്നു വായനശാലയിലേക്ക്’ പരിപാടി നടത്തി. ഹരിതഗിരി, പാതിരിയന്പം, കാവടം ഉന്നതികളിലെ ട്യൂഷൻ സെന്‍ററുകളിലെ വായനക്കൂട്ടം പദ്ധതിയിൽ ഉൾപ്പെട്ട കുട്ടികൾ നെല്ലിയന്പം ദേശീയ ഗ്രന്ഥശാല സന്ദർശിച്ചു. ഇതോടനുബന്ധിച്ചു നടന്ന സമ്മേളനം ബത്തേരി താലൂക്ക് ലൈബ്രറി കൗണ്‍സിൽ അംഗം റുബീന മുജീബ് ഉദ്ഘാടനം ചെയ്തു.

വായനദിന സന്ദേശം അവർ നൽകി. ഗ്രന്ഥശാല പ്രസിഡന്‍റ് സി.കെ. ഉണ്ണിക്കൃഷ്ണൻ അധ്യക്ഷത വഹിച്ചു. പ്രോജക്ട് സ്റ്റാഫ് ആലീസ് ജോയി, അധ്യാപകരായ ഉഷ അനീഷ്, ആര്യ അനിൽ, ബി.എൻ. രജനി എന്നിവർ പ്രസംഗിച്ചു. പുസ്തകം പരിചയപ്പെടൽ, ആസ്വാദനം, സംവാദം എന്നിവ നടന്നു.