മാനന്തവാടി: കൊയിലേരി - പയ്യന്പള്ളി റോഡ് നവീകരണ പ്രവർത്തിയിൽ അപാകതയെന്ന് ആരോപണം. പയ്യന്പള്ളിയേയും കൊയിലേരിയെയും തമ്മിൽ ബന്ധിപ്പിക്കുന്ന മൂന്നരകിലോമീറ്ററിലേറെ ദൈർഘ്യമുള്ള റോഡിന്‍റെ നവീകരണ പ്രവൃത്തികളിൽ അപാകതയുണ്ടെന്നാരോപിച്ചാണ് നാട്ടുകാർ രംഗത്ത് വന്നിരിക്കുന്നത്.

ആറ് മാസം മുന്പാണ് നവീകരണത്തിന്‍റെ ഭാഗമായാണ് റോഡിന്‍റെ ഭാഗങ്ങൾ പൊളിച്ചിട്ടത്. തുടർന്ന് കുഴികളിൽ ക്വാറി വേസ്റ്റിട്ട് നിരത്തി. വേനൽക്കാലത്ത് പൊടിശല്യം കാരണം പ്രദേശവാസികൾ ദുരിതം നേരിട്ടിരുന്നു.

ഒരാഴ്ച മുന്പാണ് പൊളിച്ചിട്ട ഭാഗങ്ങളിൽ ടാറിംഗ് പ്രവൃത്തി തുടങ്ങിയത്. എന്നാൽ ടാറിംഗ് നടത്തിയ ഭാഗങ്ങളിൽ മെറ്റൽ ഇളകി മാറിയ നിലയിലാണ്. ഇത് ഇരുചക്രവാഹനങ്ങളുൾപ്പടെ റോഡിൽ നിരങ്ങി നീങ്ങി അപകടത്തിലാകുന്നതിന് കാരണമാകുന്നുണ്ട്.

റോഡ് പൊളിച്ചിട്ട ഭാഗങ്ങളിൽ നിരത്തിയ കല്ല് തെറിച്ച് വീടുകളുടെ ജനൽച്ചില്ലുകൾ പൊട്ടുന്നതും പ്രദേശവാസികളെ പ്രയാസത്തിലാക്കിയിരുന്നു.മഴയെത്തിയപ്പോൾ ടാറിംഗ് തുടങ്ങിയതും പ്രതിഷേധത്തിനിടയാക്കുന്നുണ്ട്. ബന്ധപ്പെട്ട അധികൃതർ ഇടപെട്ട് പ്രതിസന്ധിക്ക് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.