പുൽപ്പള്ളി: ബത്തേരി-പുൽപ്പള്ളി പാതയിൽ ഷെഡ് കവലയ്ക്ക് സമീപം അപകടഭീഷണിയുയർത്തുന്ന തേക്ക് മുറിച്ചുമാറ്റാൻ നടപടി വേണമെന്നാവശ്യപ്പെട്ട് നാട്ടുകാർ അധികൃതർക്ക് പരാതി നൽകി. തേക്കിന്‍റെ ഒരുവശം ഉണങ്ങിയ നിലയിലാണ്. കാറ്റത്ത് ശിഖരങ്ങൾ ഒടിഞ്ഞ് വാഹനങ്ങൾക്ക് മുകളിലുംമറ്റും പതിക്കുന്നതും പതിവാണ്. സമീപത്തുള്ള വാഹന കാത്തിരിപ്പ് കേന്ദ്രത്തിലാണ് വിദ്യാർഥികൾ ഉൾപ്പടെ ബസ് കാത്തുനിൽക്കുന്നത്.

കഴിഞ്ഞവർഷം ഈ മരത്തിന്‍റെ ശിഖരം ഒടിഞ്ഞുവീണിരുന്നു. മരത്തിന് സമീപം നിരവധികടകൾ ഉള്ളതിനാൽ നിരവധി ആളുകൾ ഇവിടെയെത്താറുണ്ട്. അതിനാൽ അടിയന്തരമായി മരംമുറിച്ചുനീക്കാൻ നടപടി വേണമെന്നാവശ്യപ്പെട്ട് പ്രദേശവാസികൾ പഞ്ചായത്തിൽ പരാതി നൽകിയിരുന്നു. എന്നാൽ മരംമുറിച്ചുമാറ്റാനാവശ്യമായ നടപടിയുണ്ടാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.