കാസര്‍ഗോഡ്: പെരുന്നാളിന് അറക്കാന്‍ കൊണ്ടുവന്ന പോത്ത് കയര്‍ പൊട്ടിച്ച് വിരണ്ടോടി. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.45ഓടെ തളങ്കര ബാങ്കോടാണ് സംഭവം. അക്രമാസക്തമായ പോത്ത് ആള്‍ക്കാരെ ആക്രമിക്കാന്‍ ശ്രമം നടത്തുകയും പരിഭ്രാന്തി സൃഷ്ടിക്കുകയും ആള്‍ക്കാര്‍ ഓടി രക്ഷപ്പെടുകയും ആയിരുന്നു.

പോത്തിനെ പിടിക്കാന്‍ നാട്ടുകാര്‍ ശ്രമം നടത്തിയെങ്കിലും പോത്ത് ഓടി തൊട്ടടുത്ത ആയിഷയുടെ വീട്ടുവളപ്പില്‍ കയറുകയായിരുന്നു. ഉടനെ നാട്ടുകാര്‍ കാസര്‍ഗോഡ് അഗ്‌നിരക്ഷാസേനയെ വിവരം അറിയിക്കുകയായിരുന്നു.

സീനിയര്‍ ഫയർ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ വി. സുകുവിന്‍റെ നേതൃത്വത്തില്‍ സേനയെത്തി ഒന്നരമണിക്കൂര്‍ ശ്രമഫലമായിട്ടാണ് പോത്തിനെ പിടിക്കാന്‍ കഴിഞ്ഞത്.

പോത്ത് ഓടുന്ന വഴിയില്‍ സേനയുടെ വലിയ റെസ്‌ക്യൂ നെറ്റ് കെട്ടി അതില്‍ ഓടിച്ചു കയറ്റുകയായിരുന്നു. നാട്ടുകാരും സേനാംഗങ്ങളും കൂടി പിടിച്ചു കെട്ടിയതിനു ശേഷം അഷറഫ് തളങ്കര എന്നയാളെ ഏല്‍പ്പിച്ചു.

സേനാംഗങ്ങളായ ഒ.കെ. പ്രജിത്ത്, എസ്. അരുണ്‍കുമാര്‍, വി.എസ്. ഗോകുല്‍ കൃഷ്ണന്‍, എം.എ. വൈശാഖ്, അതുല്‍ രവി, ഹോംഗാര്‍ഡുമാരായ ടി.വി. പ്രവീണ്‍, കെ.വി. ശ്രീജിത്ത് എന്നിവര്‍ സംഘത്തില്‍ ഉണ്ടായിരുന്നു.