തെന്മല : കൊട്ടാരക്കര - പുനലൂർ ഭദ്രാസനത്തി െ ന്‍റ അമ്പനാട്ടെ രണ്ടു കുടുംബങ്ങൾ മാത്രമുള്ള സെന്‍റ് ജോർജ് ഓർത്തഡോക്സ്‌ ഇടവകയിലെ പെരുന്നാളിന് ഇടുക്കി ഭദ്രാസന മെത്രാപ്പോലീത്ത സഖറിയ മാർ സേവേറിയോസ് മുഖ്യകാർമികത്വം വഹിച്ചു.

വിശുദ്ധ കുർബാനക്ക് ശേഷം മെത്രാപ്പോലീത്ത പെരുന്നാൾ സന്ദേശം നൽകി. പ്രദക്ഷിണം, ആശീർവാദം, നേർച്ച വിളമ്പ് എന്നിവയോടെ പെരുന്നാൾ സമാപിച്ചു. പെരുന്നാളിൽ സംബന്ധിക്കാനായി കേരളത്തിന്‌ പുറത്ത് നിന്നും വിവിധ ജില്ലകളിൽ നിന്നുള്ള ഇടവകകളിൽ നിന്നുമായി വിശ്വാസികള്‌ വിശുദ്ധ കുർബാനയിലും റാസയിലും പങ്കെടുത്തു.