കുളത്തൂപ്പുഴ: പരിസര വാസികള്‍ക്ക് ഭീഷണിയായി മാറിയ മീന്‍കുളം അടിയന്തിരമായി മണ്ണിട്ട് മൂടാന്‍ പഞ്ചായത്തിെന്‍റെ ഉത്തരവ്. ചോഴിയക്കോട് സ്വദേശിനി‍ പ്രസന്നകുമാരിയുടെ പരാതിയെ തുടര്‍ന്നാണ് നടപടി. ഇവരുടെ വീടിനോട് ചേര്‍ന്ന് സുരക്ഷിതമായ അകലം പാലിക്കാതെ അയല്‍വാസിക്ക് മീന്‍കുളം നിർമിക്കാൻ പഞ്ചായത്ത് അനുമതി നല്‍കിയത് ഏറെ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു.

കുളം നിര്‍മിച്ച് മീന്‍ വളര്‍ത്തുന്നതിനുളള ധനസഹായം കൈപ്പറ്റിയ ഉടമ പിന്നീട് മീന്‍കുളം സംരക്ഷിക്കാതെ വന്നതോടെ കുളത്തിൽ മീനുകള്‍ ചത്തുപൊങ്ങി ദുര്‍ഗന്ധം വമിക്കുകയും കൊതുകുകൾ പെറ്റുപെരുകു കയും ചെ യ്തെന്നാണ് അയൽക്കാരിയുടെ പരാതി. എറെ വിവാദങ്ങള്‍ക്കും തര്‍ക്കങ്ങള്‍ക്കും പൊലീസ് കേസിനും ഇടയാക്കിയ സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷനടക്കം ഇടപെടുകയുണ്ടായി.

ഏറെക്കാലമായി മാലിന്യം നിറഞ്ഞു ദുർഗന്ധം വമിക്കുന്ന മീൻ കുളത്തിന്‍റെ സമീപം താമസിക്കുന്ന പരാതിക്കാരി മുഖ്യമന്ത്രിയുടെ പരാതി പരിഹാരസെല്ലില്‍ പരാതി നൽകിയതോടെയാണ് ഇപ്പോഴത്തെ നടപടി.

സംഭവത്തില്‍ ഉടനടി നടപടി സ്വീകരിക്കുവാന്‍ മനുഷ്യവകാശ കമ്മീഷൻ അംഗം വി. കെ. ബീനാകുമാരി അന്നത്തെ പഞ്ചായത്ത്‌ സെക്രട്ടറിക്ക് കർശന നിർദേശം നൽകിയിരുന്നെങ്കിലും പഞ്ചായത്ത് ഒരു നടപടിയും സ്വീകരിച്ചിരുന്നില്ല.

മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവുകൾ അടക്കമുള്ള നടപടികള്‍ അധികൃതര്‍ മനഃപൂർവം വൈകിപ്പിക്കുന്നതായി കാട്ടി വീട്ടമ്മ മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിനെ സമീപിക്കുകയായിരുന്നു. ഒടുവിൽ കുളം മൂടാന്‍ പഞ്ചായത്ത് അടിയന്തിര ഉത്തവ് ഇടുകയായിരുന്നു.