കൊല്ലം : മുങ്ങിയ കപ്പലില്‍നിന്ന് കൊല്ലം തീരത്തടിഞ്ഞ കണ്ടെയ്‌നറുകള്‍ മാറ്റുന്നതിനായി ദുരന്തനിവാരണപ്രവര്‍ത്തന വൈദഗ്ധ്യമുള്ള എന്‍ഡിആര്‍എഫി െ ന്‍റ സേവനം വിനിയോഗിക്കുമെന്ന് മന്ത്രി കെ.എന്‍. ബാലഗോപാല്‍.

അടിയന്തരസാഹചര്യം വിലയിരുത്തുന്നതിന് ഓണ്‍ലൈനായി വിളിച്ചുചേര്‍ത്ത യോഗത്തില്‍ അപകടരഹതിമായി പ്രശ്‌നപരിഹാരത്തിനാവശ്യമായ നിര്‍ദേശങ്ങളും നല്‍കിയിട്ടുണ്ട്. രാസപദാര്‍ഥങ്ങള്‍ ചോരാന്‍ സാധ്യതയുള്ളതിനാല്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ജനങ്ങള്‍ക്ക് ആവശ്യമായ മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ നല്‍കണം.

നിലവില്‍ ആശങ്കയ്ക്ക് സാഹചര്യമില്ല. പൊതുജനങ്ങള്‍ തീരത്തടിഞ്ഞ കണ്ടെയ്‌നറുകള്‍ക്ക് സമീപത്തേക്ക് പോകുന്നില്ലെന്ന് ഉറപ്പാക്കണം. കടലില്‍നിന്ന് ഒഴുകിവരുന്ന സാധനങ്ങള്‍ സ്പര്‍ശിക്കാനും അനുവദിക്കരുത് തുടങ്ങിയ നിര്‍ദേശങ്ങളും നല്‍കി.