അഞ്ചല്‍ : അനധികൃത ഇറച്ചി വെട്ടും വില്പനയ്ക്കും എതിരെ ശക്തമായ നടപടിയുമായി പോലീസും പഞ്ചായത്തും. പരാതിയുടെ അടിസ്ഥാനത്തില്‍ ഏരൂര്‍ എസ്ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം നടത്തിയ പരിശോധനയില്‍ പഞ്ചായത്തിന്‍റെ അനുമതിയില്ലാതെ ഇറച്ചി വില്പന നടത്തിയ അയിലറയില്‍ പ്രവര്‍ത്തിച്ചുവന്ന കട പൂട്ടിച്ചു.

അതേസമയം ഇത്തരത്തില്‍ വിവിധ ഇടങ്ങളില്‍ നിരവധി അനധികൃത ഇറച്ചി വെട്ടും വില്പനയും നടക്കുന്നതായുള്ള പരാതിയുമായി കൂടുതല്‍ പേര്‍ രംഗത്തെത്തിയതോടെ പോലീസും പഞ്ചായത്തും നടപടികള്‍ കടുപ്പിച്ചിരിക്കുകയാണ്.

ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നു ആവശ്യപ്പെട്ടു ഏരൂര്‍ പോലീസില്‍ പഞ്ചായത്ത് അധികൃതര്‍ രേഖാമൂലം പരാതി നല്‍കിയതായി പഞ്ചായത്ത് പ്രസിഡന്‍റ് ജി. അജിത്ത് അറിയിച്ചു. ഇതോടൊപ്പം വരും ദിവസങ്ങളില്‍ പഞ്ചായത്ത് ആരോഗ്യ വകുപ്പുകള്‍ സംയുക്തമായി പരിശോധന നടത്തുമെന്നും ജി. അജിത്ത് അറിയിച്ചു.

എന്നാല്‍ പഞ്ചായത്ത് അധികൃതരുടെ മൗനാനുവാദത്തോടെയാണ് അനധികൃത ഇറച്ചിക്കടകള്‍ നടത്തുന്നതെന്ന ആരോപണവുമായി ഒരു വിഭാഗം രംഗത്തെത്തിയിട്ടുണ്ട്. ഇറച്ചിക്കടക്കാര്‍ തമ്മിലുള്ള പകയാണ് പോലീസില്‍ ഒരു വിഭാഗം പരാതി നല്‍കിയതെന്നും ഇതിന്‍റെ അടിസ്ഥാനത്തിലാണ് പോലീസ് നടപടിയെന്നും മറ്റൊരു വിഭാഗവും ആരോപണം ഉയര്‍ത്തിയിട്ടുണ്ട്.

അനനധികൃത ഇറച്ചിവെട്ടും വില്‍പ്പനയുംമൂലം ലക്ഷങ്ങള്‍ പഞ്ചായത്തിന് നല്‍കി മാട്ടിറച്ചി സ്റ്റാള്‍ ലേലത്തിനെടുത്തവർ നഷ്ടത്തിലാണെന്ന് മാട്ടിറച്ചി വ്യാപാരികള്‍ പറയുന്നു.