ജനങ്ങളെ പറഞ്ഞു പറ്റിക്കുന്ന സര്‍ക്കാർ: രമേശ് ചെന്നിത്തല
Wednesday, April 17, 2024 6:30 AM IST
പെരുവ: കേരളത്തിലെ ജനങ്ങളെ പറഞ്ഞു പറ്റിക്കുന്ന സര്‍ക്കാരാണ് പിണറായി വിജയന്‍റേതെന്നും അവര്‍ക്ക് ബോംബ് ഉണ്ടാക്കാനാണ് താത്പര്യമെന്നും മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യുഡിഎഫ് സ്ഥാനാര്‍ഥികള്‍ വിജയിക്കുമെന്ന് കണ്ടപ്പോള്‍ ബോംബുണ്ടാക്കി കലാപമുണ്ടാക്കാന്‍ ശ്രമിക്കുകയാണ്. ജനക്ഷേമകരമായ ഒരു നടപടിയും സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്നില്ല.

കേന്ദ്ര സര്‍ക്കാരും ബിജെപിയും വര്‍ഗീയത പറഞ്ഞ് വോട്ട് പിടിക്കാനാണ് നോക്കുന്നത്. ജനകീയ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇടതുമുന്നണിയും ബിജെപിയും തയാറാകുന്നില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

കോട്ടയത്തെ യുഡിഎഫ് സ്ഥാനാര്‍ഥി കെ. ഫ്രാന്‍സിസ് ജോര്‍ജിന്‍റെ തെരഞ്ഞെടുപ്പ് പ്രചരണത്തോടനുബന്ധിച്ചു പെരുവയില്‍ നടത്തിയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം. മുളക്കുളം മണ്ഡലം ചെയര്‍മാന്‍ ജെഫി ജോസഫ് അധ്യക്ഷത വഹിച്ചു.

മോന്‍സ് ജോസഫ്, ടി. ജോസഫ്, സുനു ജോര്‍ജ്, ലൂക്കോസ് മാക്കില്‍, ജയിംസ് പുല്ലാപ്പള്ളി, ഫിലിപ്പ് ജോസഫ്, എം.എന്‍. ദിവാകരന്‍ നായര്‍, തോമസ് കണ്ണന്തറ, മാഞ്ഞൂര്‍ മോഹന്‍കുമാര്‍, പി.ആര്‍. രാജീവ്, സുബിന്‍ മാത്യു എന്നിവര്‍ പ്രസംഗിച്ചു.