ന്യൂഡൽഹി: സ്വാതന്ത്ര്യം, സമത്വം, നീതി എന്നിവ നിരന്തരം പരീക്ഷിക്കപ്പെടുന്ന കാലഘട്ടത്തിൽ സ്വാതന്ത്ര്യത്തിന്‍റെ മൂല്യം കൂടുതൽ പ്രാധാന്യം അർഹിക്കുന്നതാണെന്ന് ഭാരത കത്തോലിക്കാ മെത്രാൻ സമിതി (സിബിസിഐ) പ്രസിഡന്‍റ് മാർ ആൻഡ്രൂസ് താഴത്ത്.

വൈവിധ്യത്താൽ സന്പന്നമായ നമ്മുടെ നാട്ടിൽ ഭരണഘടനയിൽ വേരൂന്നിയ ഐക്യം, ശാശ്വത സമാധാനത്തിനും വികസനത്തിനും അത്യന്താപേക്ഷിതമാണെന്നും 79-ാമത് സ്വാതന്ത്ര്യദിനാചരണത്തോടനുബന്ധിച്ചു നൽകിയ പ്രസ്താവനയിൽ അദ്ദേഹം പറഞ്ഞു.

ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങളും മൂല്യങ്ങളും സംരക്ഷിക്കേണ്ടതു സർക്കാരിന്‍റെയും എല്ലാ രാഷ്‌ട്രീയ പാർട്ടികളുടെയും കടമയാണ്. പല മതവിഭാഗങ്ങളിൽപ്പെട്ട ആളുകൾ ഒരുമിച്ചു ജീവിക്കുന്ന രാജ്യത്ത്, ന്യൂനപക്ഷങ്ങളുടെ സുരക്ഷ, അന്തസ്, സ്വാതന്ത്ര്യം എന്നിവ പൗരന്മാരുടെ സമഗ്രതയ്ക്ക് അത്യന്താപേക്ഷിതമാണ്. ന്യൂനപക്ഷങ്ങൾക്കെതിരേ സാമൂഹികവിരുദ്ധർ അടുത്തിടെ നടത്തിയ ആക്രമണങ്ങൾ രാജ്യത്തിന്‍റെ ഐക്യത്തിനു ഭീഷണിയാണ്. ഈ സാഹചര്യത്തിൽ ഇത്തരം ഭീഷണികൾ അടിയന്തരമായി പരിഹരിക്കേണ്ടതുണ്ട്.


ഇന്ത്യയിലെ ക്രൈസ്തവർ രാജ്യത്തിന്‍റെ സ്വാതന്ത്ര്യസമരത്തിനും രാഷ്‌ട്രനിർമാണത്തിനും കാര്യമായ സംഭാവനകൾ നൽകിയിട്ടുണ്ട്. അക്കാമ്മ ചെറിയാൻ, മധുസൂദനൻ ദാസ്, ജോസഫ് ബാപ്റ്റിസ്റ്റ, അമൃത് കൗർ തുടങ്ങി നിരവധി ധീരരായ ക്രൈസ്തവർ സ്വാതന്ത്ര്യസമരത്തിൽ ശ്രദ്ധേയമായ പങ്കുവഹിച്ചു.

സ്വാതന്ത്ര്യസമരം മുതൽ വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹിക ഉന്നമനം, ഗ്രാമവികസനം എന്നിങ്ങനെ രാഷ്‌ട്രപുരോഗതിയിൽ ക്രൈസ്തവസമൂഹം കൈകോർത്തു പ്രവർത്തിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.