തിരുവനന്തപുരം : വനം മന്ത്രി എ.കെ. ശശീന്ദ്രൻ 15 വയസുള്ള ഒരു കുട്ടി പന്നിക്കെണിയിൽപ്പെട്ട് മരിച്ചപ്പോൾ പറഞ്ഞ വാചകങ്ങൾ പൂച്ചത്തോലണിഞ്ഞ കാട്ടുമൃഗത്തിന്‍റെ ഭാഷയിലാണെന്ന് ആർവൈഎഫ് സംസ്ഥാന സെക്രട്ടറി വിഷ് ണു മോഹൻ. ആർവൈഎഫ് പ്രവർത്തകർ വനം വകുപ്പ് മന്ത്രിയുടെ ഔദ്യേഗിക വസതിയിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരള മന്ത്രിസഭയിൽ കഴിവു കെട്ടവർക്കായുള്ള മത്സരമാണ് നടക്കുന്നത്. വനം മന്ത്രിയെ ചുമക്കുന്നതു മുഖ്യമന്ത്രിയുടെ അമിത താത്പര്യം കൊണ്ടാണ്. വന്യമൃഗങ്ങളുടെ ആക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെടുകയും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിട്ടും നിസംഗനായി തുടരുന്നത് മന്ത്രിക്കു മനുഷ്യത്വം ഇല്ലാത്തതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.

ആർവൈഎഫ് ജില്ലാ പ്രസിഡന്‍റ് ഡോ: ശരത് ചന്ദ്രൻ അധ്യക്ഷത വഹിച്ചു. അഡ്വ. യു.എസ്. ബോബി, സുനി മഞ്ഞുമല, കബീർ പൂവാർ, പ്രസാദ് കോവളം, ഷിബു, അനീഷ് എന്നിവർ സംസാരിച്ചു. പ്രവർത്തകൾ വനം മന്ത്രിയുടെ കോലം കത്തിച്ചു.