നെടുമങ്ങാട്: ഓൺലൈനിൽ വിവാഹ പരസ്യം നൽകി വിവിധ ജില്ലകളിലായി പത്തു പേരെ വിവാഹം കഴിച്ചശേഷം മുങ്ങിയ യുവതി കുടുങ്ങി. എറണാകുളം കാഞ്ഞിരമറ്റം സ്വദേശിയും രണ്ടു വയസ്സുള്ള കുട്ടിയുടെ മാതാവുമായ രേഷ്മ യാണ്‌ അടുത്ത വിവാഹത്തിനു തൊട്ടുമുൻപ് കുടുങ്ങിയത്‌. പ്രതിശ്രുത വരനായ പഞ്ചായത്ത്‌ അംഗവും ബന്ധുവും ചേർന്നാണ്‌ തട്ടിപ്പ്‌ വെളിച്ചത്തു കൊണ്ടുവന്നത്‌.

വിവാഹത്തിനായി ഒരുക്കിയ ഓഡിറ്റോറിയത്തിൽ പോകാൻ‌ നിന്ന രേഷ്മയെ ആര്യനാട്‌ പോലീസ്‌ നാടകീയമായി അറസ്റ്റ്‌ ചെയ്യുകയായിരുന്നു. 45 ദിവസം മുൻപ്‌ വിവാഹം കഴിച്ചതിന്‍റെ രേഖകൾ ബാഗിൽനിന്നും കണ്ടെടുത്തതിനെ തുടർന്നാണ് കബളിപ്പിക്കപ്പെട്ടതായി പഞ്ചായത്ത്‌ അംഗവും ബന്ധുക്കളും അറിഞ്ഞത്.