ജോക്കോവിച്ച് ക്വാർട്ടറിൽ
Tuesday, June 8, 2021 12:03 AM IST
പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് പുരുഷ സിംഗിള്‍സില്‍ അഞ്ച് സെറ്റ് നീണ്ട വാശിയേറിയ പോരാട്ടത്തിൽ ഒന്നാം നന്പർ നൊവാക് ജോക്കോവിച്ച് വാക്കോവറിലൂടെ ക്വാർട്ടറിൽ. എതിരാളി ലോറൻസോ മുസേറ്റി പിന്മാറിയതോടെയാണ് ജോക്കോവിച്ചിന് വാക്കോവർ ലഭിച്ചത്.

6-7(9-7), 7-6(7-2), 6-1, 6-0, 4-0ന് പിന്നിൽനിൽക്കേയാണ് മുസേറ്റി പിന്മാറിയത്. ഡിഗോ ഷ്വാർട്സ്മാൻ ക്വാർട്ടറിലെത്തി. അലക്‌സാണ്ടര്‍ സ്വരേവ് 6-4, 6-1, 6-1ന് കെയ് നിഷികോരിയെ തോല്‍പ്പിച്ച് ക്വാര്‍ട്ടറിലെത്തി.

വനിതാ സിംഗിള്‍സില്‍ മുന്‍ ഒന്നാം നമ്പര്‍ സെറീന വില്യംസ് പുറത്ത്. ഏഴാം സീഡായ സെറീനയെ 6-3, 7-5ന് എലിന റെയ്ബാക് പരാജയപ്പെടുത്തി. 17 വയസും 44 ദിവസവുമുള്ളപ്പോള്‍ 2006ല്‍ നിക്കോള്‍ വെയ്ദിസോവ ഫ്രഞ്ച് ഓപ്പൺ ക്വാർട്ടറിലെത്തിയശേഷം അവ സാന എട്ടിലെത്തുന്ന പ്രായം കുറഞ്ഞതാരമാണ് കൊകോ ഗൗഫ്. 24-ാം സീഡ് ഗൗഫ് 6-3, 6-1ന് ടുണീഷ്യയുടെ ഒണസ് ജബ്യൂറിനെ പരാജപ്പെടുത്തി. 17 വയസും 86 ദിവസവുമാണ് യുഎസ് താരത്തിന്‍റെ പ്രായം. ബര്‍ബറ ക്രെയിസികോവ ക്വാര്‍ട്ടറിലെത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.