പുല്ലാട്: കനത്ത മഴ തുടര്‍ന്ന് കോട്ടയം - കോഴഞ്ചേരി പാതയിലെ പുല്ലാട് - വടക്കേകവലയിലെ കലുങ്കിന്‍റെ നിര്‍മാണം നിര്‍ത്തിവച്ചു. റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കാനായാണ് കലുങ്ക് നിർമാണം തുടങ്ങിയത്. പതിനഞ്ച് ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് നിർമാണം.

ഒരു ഭാഗത്തെ കലുങ്കിന്‍റെ നിര്‍മാണം പൂര്‍ത്തീകരിച്ചതിനു ശേഷം മാത്രമേ മറുഭാഗത്തെ കലുങ്ക് പൊളിക്കുകയുള്ളൂവെന്ന് നിർമാണോദ്യോഗസ്ഥരും കരാറുകാരും പറഞ്ഞു. കലുങ്ക് നിര്‍മാണവുമായി ബന്ധപ്പെട്ട് വാഹനങ്ങള്‍ മറ്റ് വഴികളിലൂടെയാണ് പോകുന്നത്.

നിർമാണം വൈകുന്നതോടെ യാത്രാബുദ്ധിമുട്ടും ഏറുകയാണ്. സംസ്ഥാനപാതയിലെ നിർമാണവുമായി ബന്ധപ്പെട്ട് സമയബന്ധിതമായ തീരുമാനങ്ങൾ ഇനിയുമുണ്ടായിട്ടില്ല.