മല്ലപ്പള്ളി: വെണ്ണിക്കുളം പാട്ടക്കാല മുണ്ടുമണ്ണിൽ ജെസി മാമ്മന്‍റെ ഉടമസ്ഥതയിലുള്ള ഏത്തവാഴകൾ സമീപവാസി വെട്ടി നശിപ്പിച്ചതായി പരാതി.

മരച്ചില്ല ഒടിഞ്ഞുവീണ് വൈദ്യുതി നിലച്ചതിന്‍റെ പേരിലാണ് വാഴകൾ വെട്ടിനശിപ്പിച്ചതെന്നും ഇതു സംബന്ധിച്ച് കോയിപ്രം പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ജെസിയും ഭർത്താവ് സജിമോനും വീട്ടിൽ ഇല്ലാതിരുന്ന സമയത്താണ് സമീപവാസി വാഴകൾ വെട്ടിയത്.

ഇവരുടെ പുരയിടത്തിലെ മാവ് വെട്ടിമാറ്റണമെന്നും ഇതിൽ നിന്നുമുള്ള ശിഖരങ്ങൾ ഒടിഞ്ഞുവീണ് വൈദ്യുതി തടസമുണ്ടാകുന്നുവെന്നും ആരോപിച്ചാണ് വാഴകൾ വെട്ടിയതെന്ന് പറയുന്നു.

ഇതു സംബന്ധിച്ച് ജെസി പരാതി നൽകിയെങ്കിലും പോലീസ് ഇക്കാര്യത്തിൽ നടപടി സ്വീകരിക്കുന്നില്ലെന്ന് പറയുന്നു.