ഒറ്റപ്പാലം: ഈസ്റ്റ് ഒറ്റപ്പാലം പാലത്തിനുസമീപം മണ്ണിടിച്ചിലുണ്ടായ ഭാഗത്തു നിരീക്ഷണം തുടരും. ഇവിടെയുണ്ടായ മണ്ണിടിച്ചിൽ ഇനിയുമാവർത്തിക്കാതിരിക്കാനാണ് നിരീക്ഷണം.

പാലത്തിലൂടെയുള്ള ഗതാഗതനിയന്ത്രണം ഇതിനകം പിൻവലിച്ചു. ഇടിഞ്ഞ ഭാഗത്ത് ഷീറ്റ് പൈലിംഗ് നടത്തി മണ്ണുനിറച്ചാണ് പ്രശ്‌നങ്ങൾ പരിഹരിച്ചത്. നാലടിയിലേറെ ഉയരത്തിലാണ് ഷീറ്റ് പൈലിംഗ് നടത്തിയിരിക്കുന്നത്.

നാലുദിവസംകൊണ്ടാണ് അറ്റകുറ്റപ്പണികൾ നടത്തിയത്. കഴിഞ്ഞ ശനിയാഴ്ച രാത്രിയോടെയാണ് പാലവും അപ്രോച്ച് റോഡും ചേരുന്ന ഭാഗത്ത് നാലടിയോളം ഉയരത്തിൽ മണ്ണിടിഞ്ഞിരുന്നത്. പാലവും മഴവെള്ളച്ചാലും കൂടി ചേരുന്ന ഭാഗത്തായിരുന്നു ഈ പ്രശ്‌നം.

ഇതോടെയാണ് ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയത് പട്ടണത്തിലും പാലക്കാട്- കുളപ്പുള്ളി പാതയിലും ഗതാഗതക്കുരുക്കുണ്ടാക്കി. നിലവിലെ അപകടാവസ്ഥ പരിഹരിച്ചെങ്കിലും പുതിയ പാലം നിർമാണം തുടങ്ങാനാകാത്ത സ്ഥിതിയാണ്. തോട് നിറഞ്ഞാണ് വെള്ളം ഒഴുകുന്നത്.
മഴവിട്ട് തോട്ടിൽ വെള്ളം കുറഞ്ഞാലേ തൂണുകളുടെ പണി പുനരാരംഭിക്കാനാകൂ.