കൊച്ചി: നടപ്പു സാമ്പത്തികവര്‍ഷം ഒന്നാം പാദത്തില്‍ യൂക്കോ ബാങ്ക് 607 കോടി രൂപ അറ്റാദായം രേഖപ്പെടുത്തി.

ജൂണ്‍ 30ന് ബാങ്കിന്‍റെ പ്രവര്‍ത്തനലാഭം 1562 കോടി രൂപയായി. ബാങ്കിന്‍റെ ആകെ ബിസിനസ് 13.51 ശതമാനം വളര്‍ച്ചയാണു രേഖപ്പെടുത്തിയത്.

അറ്റ നിഷ്‌ക്രിയ ആസ്തി മുന്‍വര്‍ഷത്തെ 3.32 ശതമാനത്തില്‍നിന്ന് 2.63 ശതമാനമായി കുറഞ്ഞു. അറ്റ പലിശ വരുമാനം, പലിശേതര വരുമാനം എന്നിവയിലുണ്ടായ ഗണ്യമായ വര്‍ധനയാണ് അറ്റാദായം കുത്തനേ ഉയരാന്‍ കാരണമെന്ന് ബാങ്ക് എംഡിയും സിഇഒയുമായ അശ്വനി കുമാര്‍ പറഞ്ഞു.