ചങ്ങനാശേരി: പ്രതികൂലമായ കാലാവസ്ഥയും വെള്ളപ്പൊക്കവും മൂലം കഷ്ടപ്പെടുന്ന കര്‍ഷകര്‍ക്ക് അവരുടെ നെല്ലിന്‍റെ വില നല്‍കാത്തത് പ്രതിഷേധാര്‍ഹമാണെന്നും അടിസ്ഥാന മേഖലയില്‍ തൊഴില്‍ ചെയ്യുന്ന കര്‍ഷകരെ അവരുടെ ന്യായമായ അവകാശങ്ങള്‍ക്കായിപ്പോലും സമരം ചെയ്യേണ്ട അവസ്ഥയിലേക്ക് സര്‍ക്കാര്‍ വലിച്ചിഴയ്ക്കരുതെന്നും അതിരൂപത കത്തോലിക്ക കോണ്‍ഗ്രസ്.

ഈ വിഷയത്തില്‍ സര്‍ക്കാര്‍ നിസംഗത തുടര്‍ന്നാല്‍ സമരമാര്‍ഗങ്ങളിലേക്ക് പ്രവേശിക്കുവാന്‍ നിര്‍ബന്ധിതരാകുമെന്നും കത്തോലിക്ക കോണ്‍ഗ്രസ് മുന്നറിയിപ്പു നല്‍കി.

അതിരൂപത പ്രസിഡന്‍റ് ബിജു സെബാസ്റ്റ്യന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന നേതൃസമ്മേളനം അതിരൂപതാ ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല ഉദ്ഘാടനം ചെയ്തു.

അതിരൂപതാ ജനറല്‍ സെക്രട്ടറി ബിനു ഡൊമിനിക്, ട്രഷറര്‍ ജോസ് വെങ്ങാന്തറ, സി.ടി. തോമസ്, ജോര്‍ജുകുട്ടി മുക്കത്ത്, റോസിലിന്‍ കെ. കുരുവിള, ജിനോ ജോസഫ്, സെബാസ്റ്റ്യന്‍ വര്‍ഗീസ്, കുഞ്ഞ് കളപ്പുര, പി.സി. കുഞ്ഞപ്പന്‍ കെ.എസ്. ആന്‍റണി എന്നിവര്‍ പ്രസംഗിച്ചു.