ചങ്ങനാശേരി: മണ്‍മറഞ്ഞ ഇന്ത്യന്‍ നേതാക്കളെ സംഘപരിവാറിന്‍റെ പട്ടികയില്‍പ്പെടുത്താന്‍ കേന്ദ്ര ഭരണാധികാരികള്‍ ശ്രമിക്കുന്നതായും പ്രധാനമന്ത്രി മോദിയുടെ ഖജാന്‍ജിയായി അദാനിയെ മാറ്റിയെടുത്തിരിക്കുന്നതായും സിപിഐ സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം ആര്‍. രാജേന്ദ്രന്‍. സിപിഐ ചങ്ങനാശേരി മണ്ഡലം സമ്മേളനത്തിന്‍റെ സമാപനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

മധ്യേഷ്യയിലുണ്ടായിരിക്കുന്ന യുദ്ധാന്തരീക്ഷം ഇന്ത്യക്ക് ആശങ്കാജനകമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജില്ലാ സെക്രട്ടറി അഡ്വ. വി.ബി. ബിനു അധ്യക്ഷത വഹിച്ചു.

ജില്ലാ എക്‌സിക്യൂട്ടീവ് അംഗങ്ങളായ ടി.എന്‍. രമേശന്‍, അഡ്വ. മാധവന്‍പിള്ള, ജോണ്‍ വി. ജോസഫ്, ഷേര്‍ലി ഹരികൃഷ്ണന്‍, എം.ആര്‍. രഘുദാസ്, കെ.ടി. തോമസ്, പി.എസ്. രാജേഷ്, കെ. രഞ്ജിത്, എം.കെ. രാജേന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു. മണ്ഡലം സെക്രട്ടറിയായി അഡ്വ.ജി. രാധാകൃഷ്ണനെ തെരഞ്ഞെടുത്തു.