സുൽത്താൻ ബത്തേരി: പാതയോരത്തെ അപകട ഭീഷണി ഉയർത്തി നിൽക്കുന്ന മരങ്ങൾ വിനയാകുന്നു. ശക്തമായ കാറ്റിലും മഴയിലും മരങ്ങൾ കടപുഴകി റോഡിന് കുറുകെ വീഴുന്നത് അപകടങ്ങൾക്കും തുടച്ചയായ ഗതാഗത തടസത്തിനും കാരണമാവുകയാണ്. മണിക്കൂറുകളോളം വൈദ്യുതി തടസത്തിനും മരങ്ങൾ കടപുഴകി വീഴുന്നത് ഇടയാക്കുന്നു.

അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ മുറിച്ചുമാറ്റാൻ നടപടി എടുക്കാതിരുന്നതാണ് ഇതിന് കാരണം. മഴശക്തമായതോടെ ദേശീയപാതയിലും മറ്റ് റോഡുകളിലും മരം വീണ് ഗതാഗത തടസം നേരിടുന്നത് തുടർ സംഭവമാവുകയാണ്.

രണ്ടുദിവസങ്ങൾ കൊണ്ട് ദേശീയപാതയിൽ മാത്രം പത്തിലേറെ ഇടങ്ങളിലാണ് മരങ്ങൾ വീണ് മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടത്. മരം കടപുഴകി വീഴുന്നതുകാരണം വൈദ്യുതി ബന്ധവും താറുമാറാവുകയാണ്