കൽപ്പറ്റ: 2018ൽ ഉരുൾപൊട്ടലുണ്ടായ കുറിച്യർമലയിൽ രൂപപ്പെട്ട വെള്ളക്കെട്ട് വനസേനാംഗങ്ങൾ തുറന്നുവിട്ടു. വലിയ കുളത്തിനു സമാനമായ രീതിയിലാണ് മലമുകളിൽ വെള്ളം കെട്ടിനിന്നത്. വെള്ളക്കെട്ട് നിറഞ്ഞൊഴുകി മണ്ണിടിച്ചിൽ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് ചാലുകീറി വെള്ളം മറ്റൊരു ഭാഗത്തേക്ക് തുറന്നു വിട്ടത്. മുൻവർഷങ്ങളിലും ഇതേരീതിയിൽ വെള്ളം തുറന്നുവിട്ടിരുന്നു.

റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ. ഹാഷിഫ്, എസ്എഫ്ഒ എൻ.ആർ. കേളു, ബിഎഫ്ഒ മാരായ ടി.പി. മിനു, കെ. അനിൽകുമാർ, സി.സി. ശ്യാംകുമാർ, എം. സാജൻ, എം. സുഭാഷ്, നാട്ടുകാരായ ആരിഫ് സെറ്റുകുന്ന്,

അബൂബക്കർ ആറാംമൈൽ എന്നിവരടങ്ങുന്ന സംഘമാണ് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിലൂടെ വെള്ളക്കെട്ട് തുറന്നുവിട്ടത്. ജില്ലാ കളക്ടറുടെ നിർദേശപ്രകാരം ജിയോളജിസ്റ്റ് ഷെൽജുവിന്‍റെ നേത്രത്തിലുള്ള സംഘം സ്ഥലം പരിശോധിച്ചു.