കൽപ്പറ്റ: ഉപയോഗിക്കാത്ത വൈദ്യുതി ഉപകരണങ്ങൾ കനത്ത മഴയിലും ഇടിമിന്നലുള്ള സമയങ്ങളിലും പ്ലഗ്ഗിൽ നിന്ന് ഉൗരിയിടുക. ഇത് ഷോർട്ട് സർക്യൂട്ട് സാധ്യതകൾ കുറയ്ക്കും. ജനാലകൾക്ക് സമീപമുള്ള പ്ലഗ് പോയിന്‍റുകൾ നനയുന്നില്ലെന്ന് ഉറപ്പാക്കണം.

ആവശ്യമായാൽ പ്ലാസ്റ്റിക് കവർ ഉപയോഗിച്ച് സംരക്ഷിക്കുക. ഇലക്ട്രിക്ക് ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുന്പോൾ കൈകൾ ഉണങ്ങിയിരിക്കണം. നനഞ്ഞ കൈകൾ ഉപയോഗിക്കുന്നത് വൈദ്യുതാഘാതത്തിന് കാരണമാകും.

കനത്ത മഴയിലും കാറ്റിലും വൈദ്യുതി ലൈനുകൾ പൊട്ടിവീഴാൻ സാധ്യതയുള്ളതിനാൽ വെള്ളക്കെട്ടുകളിലൂടെ നടക്കുന്നത് ഒഴിവാക്കണം. വീടിന്‍റെ എർത്തിംഗ് സിസ്റ്റം ശരിയായ രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക.

ഇത് വൈദ്യുതി ചോർച്ച തടയാൻ സഹായിക്കും. കണ്‍ട്രോൾ റൂമുകളിൽ നിന്നുള്ള അറിയിപ്പുകളും സുരക്ഷാ നിർദേശങ്ങളും ശ്രദ്ധിക്കുക. കാലാവസ്ഥാ പ്രവചനങ്ങൾ ശരിയായി മനസിലാക്കി പ്രവർത്തിക്കുക. മഴക്കാലത്ത് വൈദ്യുതി അപകടങ്ങൾ വർധിക്കുന്നതിനാൽ വീടുകളിൽ സുരക്ഷാ ഉപകരണമായ കറന്‍റ് സർക്യൂട്ട് ബ്രേക്കർ സ്ഥാപിക്കണം.

വൈദ്യുതി ചോർച്ചയുണ്ടാകുന്പോൾ വൈദ്യുതി വിച്ഛേദിച്ച് അപകടങ്ങൾ തടയും. അടിയന്തര പ്രാധാന്യമുള്ള പരാതികൾ ജില്ലകളിൽ പ്രവർത്തിക്കുന്ന കണ്‍ട്രോൾ റൂം നന്പറുകളിലോ, 1912 ടോൾ ഫ്രീ നന്പറിലോ അറിയിക്കുക. വൈദ്യുതി ലൈനുകളിൽ പൊട്ടിവീണ മരക്കന്പുകൾ, മരങ്ങൾ കഐസ്ഇബി ഓഫീസുകളിൽ അറിയിക്കാതെ വെട്ടിമാറ്റാൻ ശ്രമിക്കരുത്.

വൈദ്യുതി വിച്ഛേദിച്ചാൽ ഫ്ളാഷ് ലൈറ്റുകൾ, തീപ്പെട്ടികൾ ഉൾപ്പെടുന്ന സുരക്ഷാ കിറ്റുകളും വൈദ്യുതാഘാതമുണ്ടായാൽ പ്രാഥമിക ചികിത്സ നൽകാൻ പ്രഥമ ശുശ്രൂഷ കിറ്റുകളും തയാറാക്കണം.