ഉൗട്ടി: നീലഗിരിയിലെ ദുരിതാശ്വാസ ക്യാന്പുകൾ തമിഴ്നാട് സാമൂഹിക ക്ഷേമ മന്ത്രി എം.എസ്. സ്വാമിനാഥൻ സന്ദർശിച്ചു. തുമ്മനട്ടി പഞ്ചായത്തിലെ രംഗനാഥപുരം, ഗാന്ധി നഗർ, തലയാട്ടുമന്ദ്, അഴകർമല ഭാഗങ്ങളിലെ ക്യാന്പുകളാണ് സന്ദർശിച്ചത്.

ക്യാന്പുകളിൽ കഴിയുന്നവർക്ക് ഭക്ഷ്യ വസ്തുക്കളും അവശ്യ മരുന്നുകളും കന്പളി പുതപ്പുകളും വിതരണം ചെയ്തു. തമിഴ്നാട് ചീഫ് വിപ്പ് കെ. രാമചന്ദ്രൻ, നീലഗിരി ജില്ലാ നിരീക്ഷക ലളിത, ജില്ലാ കളലക്ടർ ലക്ഷ്മി ഭവ്യതന്നീറു, ജില്ലാ പോലീസ് സൂപ്രണ്ട് എം.എസ്. നിഷ, ഡിആർഒ നാരായണൻ, സബ് കളക്ടർമാരായ കൗസിക്, സംഗീത, ഉൗട്ടി മെഡിക്കൽ കോളജ് പ്രഫ. ഗീതാജ്ഞലി, ആർഡിഒ സതീഷ്, തഹസിൽദാർ ശങ്കർ ഗണേഷ്, ഉൗട്ടി നഗരസഭാ കമ്മീഷണർ വിനോദ്, സിബി, മുരുകേശൻ സംഘത്തിലുണ്ടായിരുന്നു.

കോടപ്പമന്ദ് ഉൾപ്പെടെയുള്ള അപകട മേഖലകളിൽ സംഘം പരിശോധന നടത്തി. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അത്യാവശ്യ യാത്രകൾ അല്ലാത്തവ ഒഴിവാക്കണമെന്നും ജില്ലാ കളക്ടർ അറിയിച്ചു.