പത്തനാപുരം : സംരക്ഷിക്കാനാരുമില്ലാത്തതിനാല്‍ പത്തനാപുരം ടൗണിലും പരിസരത്തും അലഞ്ഞുതിരിഞ്ഞുനടന്ന രാജേന്ദ്രൻ(70)നെ വാര്‍ഡ് മെമ്പറുടെ ശുപാര്‍ശപ്രകാരം ഗാന്ധിഭവന്‍ ഏറ്റെടുത്തത്.

വര്‍ഷങ്ങള്‍ക്കുമുന്‍പ് രാജേന്ദ്രന്‍റെ ഭാര്യ മരിച്ചു. മക്കളോ മറ്റു ബന്ധുക്കളോ ഇല്ല. പത്തനാപുരത്തും പരിസരത്തും വിവിധ ഹോട്ടലുകളില്‍ പാചകവും കൂലിപ്പണിയും ചെയ്തുവരികയായിരുന്നു.

ഇരുകാല്‍ മുട്ടിനും തേയ്മാനം ഉണ്ടായതോടെ ജോലിചെയ്ത് വരുമാനം കണ്ടെത്താനാകാതെ വന്നു. വാര്‍ധക്യസഹജമായ മറ്റു ബുദ്ധിമുട്ടുകളും വര്‍ധിച്ചതോടെ തീര്‍ത്തും ദുരിതത്തിലായ രാജേന്ദ്രന്‍റെ അവസ്ഥ വാര്‍ഡ് മെമ്പര്‍ ഫാറൂഖ് മുഹമ്മദ് ഗാന്ധിഭവനെ അറിയിച്ചു. ഗാന്ധിഭവന്‍ സെക്രട്ടറി പുനലൂര്‍ സോമരാജന്‍റെ നിര്‍ദേശപ്രകാരം വാര്‍ഡ് മെമ്പര്‍ ഫാറൂഖ് മുഹമ്മദ്,

സാമുഹിക പ്രവര്‍ത്തകരായ എ. അനസ്, എ. ഷിബു എന്നിവരുടെയും പ്രദേശവാസികളുടെയും സാന്നിധ്യത്തില്‍ ഗാന്ധിഭവന്‍ ജനറല്‍ മാനേജര്‍ വി.സി. സുരേഷ്, സേവനപ്രവര്‍ത്തകരായ സനല്‍കുമാര്‍, ജോളി എന്നിവര്‍ ചേര്‍ന്ന് രാജേന്ദ്രനെ ഏറ്റെടുത്തു. രാജേന്ദ്രന് ആവശ്യമായ തുടര്‍ ചികിത്സയും പരിചരണവും നല്‍കുമെന്ന് ഗാന്ധിഭവന്‍ അധികൃതര്‍ അറിയിച്ചു.