കേരള ഹിന്ദു സാംബവര്‍ സമാജം സംസ്ഥാന സമ്മേളനം ചങ്ങനാശേരിയില്‍ 10 മുതൽ
Tuesday, May 7, 2024 7:23 AM IST
ചങ്ങനാശേരി: കേരള ഹിന്ദു സാംബവര്‍ സമാജം സംസ്ഥാനസമ്മേളനം 10, 11, 12 തീയതികളില്‍ ചങ്ങനാശേരി നഗരസഭ ടൗണ്‍ഹാളില്‍ നടക്കും.10ന് രാത്രി എട്ടിന് സംസ്ഥാന കമ്മിറ്റി ചേരും.
11ന് മണ്‍മറഞ്ഞ മുന്‍കാല നേതാക്കള്‍ക്കുള്ള ആദരാഞ്ജലിയും പുഷ്പാര്‍ച്ചനയും.

10ന് നടക്കുന്ന സമ്മേളനം പി.സി. വിഷ്ണുനാഥ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. പ്രസിഡന്‍റ് കെ.കെ. രാജന്‍ ചിത്രപ്പുഴ അധ്യക്ഷത വഹിക്കും. 11.30മുതല്‍ പ്രതിനിധിസമ്മേളനം. വൈകുന്നേരം ഏഴിന് ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടക്കും. രാത്രി എട്ടിന് കലാപരിപാടികളുടെ ഉദ്ഘാടനം പ്രമോദ് വെളിയനാട് നിര്‍വഹിക്കും.

12ന് രാവിലെ 10ന് നടക്കുന്ന വനിതാ-യുവജന സമ്മേളനം മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. ക്രൈംബ്രാഞ്ച് സിഐ സി.ടി. സഞ്ജയ് മുഖ്യപ്രഭാഷണം നടത്തും. നാലിന് പെരുന്നയില്‍നിന്നു സമ്മേളന നഗറിലേക്ക് പ്രകടനം നടക്കും.

തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനം മന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്യും. അഡ്വ. ജോബ് മൈക്കിള്‍ എംഎല്‍എ മുഖ്യപ്രഭാഷണം നടത്തും. രാത്രി എട്ടിന് ഗാനമേള. പത്രസമ്മേളനത്തില്‍ കെ.കെ. രാജന്‍ ചിത്രപ്പുഴ, അഡ്വ. കുഞ്ഞുമോന്‍ കെ. കന്യേടത്ത്, വി.ഐ. ജോഷി, കെ.എസ്. ശംഭു, മധു മുക്കട, കെ. രാജന്‍ എന്നിവര്‍ പരിപാടികള്‍ വിശദീകരിച്ചു.