കോട്ടയം: അങ്കണവാടി പ്രവേശനോത്സവം കുഞ്ഞുങ്ങള്‍ക്ക് കുശാലായിരുന്നു. പടികയറി ചെന്നപ്പോള്‍ ടീച്ചറുടെ വക ലഡുവും മിഠായിയും. ടീച്ചറിന്‍റെ കഥപറച്ചിലും പാട്ടും കഴിഞ്ഞപ്പോള്‍ മേശപ്പുറത്ത് ചൂടന്‍ മുട്ടബിരിയാണി. അച്ചാറും പപ്പടവും സാലഡും ബിരിയാണിക്കു ചുറ്റും വട്ടംകൂടിയപ്പോള്‍ തിന്നാന്‍ നല്ല ശേല്. കരച്ചിലും പിഴിച്ചിലുമില്ലാതെ ഇന്നലെ ഒന്നാം ദിവസംതന്നെ ടീച്ചറും ആയയും പിള്ളേരെ കൈയിലെടുത്തു. പുലാവും ഉപ്പുമാവും ചോറുമൊക്കെ മാറിമാറി തരുമെന്ന ഉറപ്പുംകൊടുത്താണ് കുഞ്ഞുങ്ങളെ മടക്കിയയച്ചത്.

ആഴ്ചയില്‍ മൂന്നു ദിവസം മുട്ടയും പാലുമൊക്കെ നിര്‍ബന്ധമാക്കിയതോടെ കുഞ്ഞുങ്ങള്‍ക്ക് നല്ല കാലമായി.

കിടിലൻ മെനു റെഡി

അങ്കണവാടികളിലെ പരിഷ്‌കരിച്ച മെനു അനുസരിച്ച് ഓരോ ദിവസവും വൈവിധ്യമാർന്ന ഭക്ഷണം നല്‍കും. തിങ്കളാഴ്ച രാവിലെ പാല്‍, പിടി, കൊഴുക്കട്ട, ഇലയട, ഉച്ചയ്ക്ക് ചോറ്, ചെറുപയര്‍, ഇലക്കറി, ഉപ്പേരി, തോരന്‍, പരിപ്പ് പായസം. ചൊവ്വാഴ്ച രാവിലെ ന്യൂട്രി ലഡു, ഉച്ചയ്ക്ക് മുട്ട ബിരിയാണി അല്ലെങ്കില്‍ മുട്ട പുലാവ്, ഫ്രൂട്ട് കപ്പ്, റാഗി അട.

ബുധനാഴ്ച രാവിലെ പാല്‍, പിടി, കൊഴുക്കട്ട അല്ലെങ്കില്‍ ഇലയട, കടല മിഠായി, ഉച്ചയ്ക്ക് പയര്‍ കഞ്ഞി, വെജ് കിഴങ്ങ് കൂട്ടുകറി, സോയ ഡ്രൈ ഫ്രൈ, പൊതുഭക്ഷണമായി ഇഡ്ഡലി, സാമ്പാര്‍, പുട്ട്, ഗ്രീന്‍പീസ് കറി. വ്യാഴാഴ്ച രാവിലെ റാഗി, അരിഅട അല്ലെങ്കില്‍ ഇലയപ്പം. ഉച്ചയ്ക്ക് ചോറ്, മുളപ്പിച്ച ചെറുപയര്‍, ചീരത്തോരന്‍, സാമ്പാര്‍, മുട്ട, ഓംലറ്റ്, പൊതുഭക്ഷണമായി അവല്‍, ശര്‍ക്കര, പഴം മിക്‌സ്.

പഞ്ചസാരയുടെയും ഉപ്പിന്‍റെയും അളവ് കുറച്ചുകൊണ്ട് കുട്ടികളുടെ ആരോഗ്യം ഉറപ്പാക്കി പോഷക മാനദണ്ഡ പ്രകാരമാണ് മെനു പരിഷ്‌കരിച്ചത്.