കോട്ടയം: ഇന്നലെ ജില്ലയില്‍ ഒരു കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തിട്ടും ജില്ലാ ആരോഗ്യ വിഭാഗത്തിന് നിസംഗത. കോവിഡ് സംബന്ധിച്ച യാതൊരു വിവരങ്ങളും ജില്ലാ മെഡിക്കല്‍ വിഭാഗം പുറത്തു വിടുന്നുമില്ല. ചങ്ങനാശേരി സ്വദേശിനിയായ വയോധികയാണു തിങ്കളാഴ്ച രാത്രി കോവിഡ് ബാധയെത്തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്.

ദിവസം അന്‍പതിലേറെ പേരില്‍ കോവിഡ് പുതുതായി സ്ഥിരീകരിക്കുമ്പോഴും ജില്ലാ ആരോഗ്യവകുപ്പ് നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുകയോ ജാഗ്രതാ നടപടികള്‍ സ്വീകരിക്കുകയോ ചെയ്യുന്നില്ല. നിലവില്‍ 250 കോവിഡ് ബാധിതര്‍ ജില്ലയില്‍ ചികിത്സയിലുണ്ട്. കോവിഡ് പ്രതിരോധ നിര്‍ദേശങ്ങള്‍ നല്‍കാനോ വീഴ്ചയില്ലാത്ത ചികിത്സാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താനോ ജില്ലയില്‍ നടപടിയെടുക്കുന്നില്ല.

സ്‌കൂള്‍ തുറക്കല്‍ പ്രമാണിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പുലര്‍ത്തേണ്ട ജാഗ്രതാനിര്‍ദേശങ്ങളെക്കുറിച്ചും അറിയിപ്പുകളില്ല. ജലദോഷവും പനിയുമായി ആശുപത്രിയിലെത്തുന്നവരില്‍ മാത്രമാണു പരിശോധനയില്‍ കോവിഡ് സ്ഥിരീകരിക്കുന്നത്. ജലദോഷവും പനിയും ബാധിച്ചശേഷം ചികിത്സ തേടാത്തവരില്‍ ഏറെപ്പേര്‍ക്കും കോവിഡ് ഉണ്ടെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

സംസ്ഥാനത്ത് ഏറ്റവുമധികം കോവിഡ് ബാധിതരും വ്യാപനവുമുള്ള ജില്ലയെന്ന നിലയില്‍ കോട്ടയത്ത് രോഗവ്യാപനം തടയാന്‍ നടപടിയില്ല. കോട്ടയം നഗരസഭാ പരിധിയിലാണ് ഏറ്റവും കൂടുതല്‍ രോഗികളുള്ളത്. സ്‌കൂള്‍ ബസുകളില്‍ മാസ്‌ക് നിര്‍ബന്ധമാക്കാനാണു ചില സ്‌കൂളുകളുടെ തീരുമാനം. പൊതുവാഹനങ്ങളെ ആശ്രയിക്കുന്ന വിദ്യാര്‍ഥികളും മാസ്‌ക് ധരിക്കണമെന്ന് നിര്‍ദേശിക്കുന്നു.

മാസ്‌ക്, സാനിറ്റൈസര്‍ തുടങ്ങിയവ ഉപയോഗിക്കണമെന്നും ആള്‍ക്കൂട്ടങ്ങള്‍ പരമാവധി ഒഴിവാക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. വയോധികരിലും ഗുരുതര രോഗങ്ങള്‍ ബാധിച്ചവരിലും കോവിഡ് വലിയ ആഘാതമുണ്ടാക്കുന്നുണ്ട്. തമിഴ്‌നാട്, കര്‍ണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലും കോവിഡ് വ്യാപനമുണ്ട്. ഉപരിപഠനത്തിനും ജോലിക്കും ജില്ലയില്‍നിന്ന് ഏറെപ്പേര്‍ പോയിവരുന്നുണ്ട്. അതിഥി തൊഴിലാളികളിലും കോവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

സംസ്ഥാനത്ത് 1416 പേര്‍ കോവിഡ് ചികിത്സയിലുണ്ട്. ഇതിനോടകം ഒന്‍പത് മരണവും സ്ഥിരീകരിച്ചു. കോവിഡ്, പനി ലക്ഷണങ്ങളുമായി ആശുപത്രികളില്‍ എത്തുന്നവര്‍ക്ക് ആന്‍റിജന്‍ ടെസ്റ്റ് നിര്‍ബന്ധമാക്കി.

റാപ്പിഡ് ആന്‍റിജന്‍ ടെസ്റ്റ് നടത്തി ഫലം നെഗറ്റീവെങ്കില്‍ ആര്‍ടി പിസിആര്‍ ചെയ്യണമെന്നും ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു. രോഗം സ്ഥിരീകരിക്കുന്നവരെ പ്രത്യേക വാര്‍ഡില്‍ പാര്‍പ്പിക്കണം.