അബുദാബി: യുഎഇയിലെ അബുദാബിക്കടുത്ത സിർ ബാനി യാസ് ദ്വീപിൽനിന്ന് 1400 വർഷം പഴക്കമുള്ള കുരിശ് കണ്ടെത്തി. 1992 മുതൽ അബുദാബി ഐലൻഡ്സ് ആർക്കിയോളജിക്കൽ സർവേ വിഭാഗത്തിന്‍റെ നേതൃത്വത്തിൽ നടന്നുവരുന്ന പര്യവേക്ഷണത്തിനിടയിലാണ് പുരാതന കുരിശ് കുഴിച്ചെടുത്തത്.

മുന്പ് പള്ളിയുടെയും മൊണാസ്ട്രിയുടെയും ഭാഗങ്ങൾ കണ്ടെത്തിയ സ്ഥലത്തുനിന്നാണ് കുരിശും കണ്ടെത്തിയിരിക്കുന്നത്. ഇറാക്കിലും കുവൈറ്റിലും കണ്ടെത്തിയ പുരാതന കുരിശുകളോടു സാമ്യമുള്ളതും പുരാതന ഇറാക്കിൽ ഉത്ഭവിച്ച കിഴക്കൻ സഭയുമായി ബന്ധപ്പെട്ടതുമാണ് കുരിശ് എന്നാണു പുരാവസ്തു ഗവേഷകരുടെ നിഗമനം.


ഈ പുരാതന കുരിശിന്‍റെ കണ്ടെത്തൽ യുഎഇയുടെ ആഴമേറിയതും നിലനിൽക്കുന്നതുമായ സഹവർത്തിത്വത്തിന്‍റെയും സാംസ്കാരിക പൈതൃകത്തിന്‍റെയും ശക്തമായ തെളിവാണെന്നും രാജ്യം ഇതിൽ അഭിമാനിക്കുന്നുവെന്നും അബുദാബി ഐലൻഡ്സ് ആർക്കിയോളജിക്കൽ സർവേ ചെയർമാൻ മുഹമ്മദ് ഖലീഫ അൽ മുബാറക് പറഞ്ഞു.