തിരുവനന്തപുരം: വന്യജീവി ആക്രമണത്തിലും പ്രകൃതി ക്ഷോഭത്തിലും കൃഷിനാശം സംഭവിച്ച കർഷകർക്ക് അടിയന്തിരമായി നഷ്ടപരിഹാരം നല്കണമെന്നാവശ്യപ്പെട്ടു കർഷക കോണ്‍ഗ്രസിന്‍റെ നേതൃത്വത്തിൽ കൃഷി മന്ത്രിയുടെ വസതിയിലേക്ക് മാർച്ച് നടത്തി. സർക്കാർ തുടർച്ചയായി കർഷകദ്രോഹ നടപടികളാണ് സ്വീകരിക്കുന്നതെന്നു മാർച്ച് ഉദ്ഘാടനം ചെയ്ത കർഷക കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് മാജൂഷ് മാത്യൂസ് പറഞ്ഞു.

കർഷക കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്‍റ് തോംസണ്‍ ലോറൻസ് അധ്യക്ഷത വഹിച്ചു. കെപിസിസി ജനറൽ സെക്രട്ടറി ജി സുബോൻ, ഡിസിസി ജനറൽ സെക്രട്ടറി എസ്. കൃഷ്ണകുമാർ, സംസ്ഥാന ഭാരവാഹികളായ അടയമണ്‍ മുരളീധരൻ, പഴകുളം സതീഷ്,

അനീഷ് ചെങ്കോട്ടുകോണം,ബീന സിറാജ്, എസ്.കെ. സുജി, സജു പിള്ള, പള്ളിക്കൽ മോഹനൻ, പുതുക്കുളങ്ങര മണികണ്ഠൻ, ആനാട് സുരേഷ്, ജോയ് ഗിൽബർട്ട്,സജീവ് മുളവന, അസ്ബർ പള്ളിക്കൽ, പേയാട് മണികണ്ഠൻ, ഷെരീഫ് പനത്തറ, ടി.എസ്. മഞ്ജുഷ തുടങ്ങിയവർ പ്രസംഗിച്ചു.