പത്തനംതിട്ട: ജില്ലാ ക്ഷീരസംഗമം നിറവ് 2025-26 നോടനുബന്ധിച്ച് വിവിധ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. അവാർഡുകൾക്ക് തെരഞ്ഞെടുക്കപ്പെട്ടവർ: ക്ഷീരമേഖലയില്‍ കൂടുതല്‍ തുക വകയിരുത്തിയ ബ്ലോക്ക് പഞ്ചായത്ത് - പന്തളം, ഗ്രാമപഞ്ചായത്ത് - പള്ളിക്കല്‍. മികച്ച ക്ഷീരകര്‍ഷകന്‍- വിമല്‍ വിനോദ്, പൈക്കരയില്‍, കൊറ്റന്‍കുടി. മികച്ച വനിതാ ക്ഷീരകര്‍ഷക - ലിറ്റി ബിനോയി, വട്ടംതൊടിയില്‍, വെച്ചൂച്ചിറ. മികച്ച എസ് സി വിഭാഗം ക്ഷീരകര്‍ഷകന്‍ - വി ജെ ബിനോയ്, അറയാഞ്ഞിലിമണ്‍.

കൂടുതല്‍ പാല്‍ സംഭരിച്ച ക്ഷീരസംഘം - വെച്ചൂച്ചിറ കെയുസിഎസ്. മികച്ച കര്‍ഷകനുള്ള ക്ഷേമനിധി അവാര്‍ഡ് - ലിറ്റി ബിനോയി, വട്ടംതൊടിയില്‍, വെച്ചൂച്ചിറ. മികച്ച പാല്‍ ഗുണനിലവാരമുള്ള ക്ഷീരസംഘം - ഓതറ ഈസ്റ്റ് കെയുസിഎസ്.

മികച്ച യുവ കര്‍ഷകന്‍ - കെ. എം. ജോസഫ്, കുറ്റിക്കാട്ടില്‍, വെച്ചൂച്ചിറ. മികച്ച ക്ഷീരസംഘം സെക്രട്ടറി - ബി. ഷിബു, കടമ്പനാട് കെയുസിഎസ്.നാളെ നടക്കുന്ന ജില്ലാ ക്ഷീരസംഗമത്തില്‍ മന്ത്രിമാരായ ജെ. ചിഞ്ചുറാണി, വീണാ ജോര്‍ജ് എന്നിവര്‍ അവാര്‍ഡുകൾ സമ്മാനിക്കും.