കൊറ്റംകുളം: പെരുംതോട് ഇറിഗേഷൻ ചീപ്പിന്‍റെ കരിങ്കൽ ഭിത്തി തകർന്നു. പെരിഞ്ഞനം കൊറ്റംകുളം പെരുംതോട് പാലത്തിനോട് ചേർന്ന് ഇക്കഴിഞ്ഞ മേയ്‌ മാസത്തിൽ ഹിറ്റാച്ചി ഉപയോഗിച്ച് കുളവാഴമാലിന്യം നീക്കം ചെയ്തപ്പോളായിരുന്നു പെരുംതോടിന്‍റെ സംരക്ഷണ ഭിത്തിയിൽ ആദ്യം വിള്ളൽ വീണത്.

മഴ ശക്തിയായപ്പോൾ വിള്ളലുകൾക്കിടയിലൂടെ മഴവെള്ളം ഒലിച്ചിറങ്ങി ഭിത്തി പലയിടത്തും ഇടിഞ്ഞു താഴുകയായിരുന്നു. ഇപ്പോൾ ഇവിടെ റോഡ് തകർച്ചാഭീഷണി നേരിടുന്ന അവസ്ഥയാണ്.
മഴ കനക്കുമെന്ന മുന്നറിയിപ്പ് പ്രദേശവാസികൾക്ക് ആശക ഉണ്ടാക്കുന്നു. കരിങ്കൽ ഭിത്തി തകർന്ന വിഷയത്തിൽ ബന്ധപ്പെട്ട അധികൃതർ ഇടപെട്ട് പ്രശ്നപരിഹാരം കാണണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.