മുല്ലശേരി: സെന്‍ററിൽ പൊതുമരാമത്ത് റോഡിൽ നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും പരാതിയെത്തുടർന്ന് അടച്ച കുഴികൾ ഒരാഴ്ചക്കുള്ളിൽ വീണ്ടും തകർന്നു. സെന്‍ററിൽ പാടൂർ റോഡിലേക്കു തിരിയുന്ന ഭാഗത്ത് കലുങ്കിന്‍റെ സ്ലാബ് തകർന്നതുമൂലമുണ്ടായ കുഴി കഴിഞ്ഞദിവസം മൂടിയിരുന്നു. നിരവധി അപകടങ്ങൾ ഉണ്ടായതിനെത്തുടർന്ന് നാട്ടുകാർ പഞ്ചായത്ത് അധികൃതർക്ക് പരാതി നൽകിയതിന്‍റെ അടിസ്ഥാനത്തിൽ കുഴി അടച്ചെങ്കിലും അടച്ചഭാഗത്തെ മെറ്റലും ടാറും വീണ്ടും ഇളകി കാനയിലേക്കു വീണതിനെത്തുടർന്നാണ് വീണ്ടും കുഴിരൂപപ്പെട്ടത്.

പ്രധാന റോഡിലൂടെ നൂറുകണക്കിനു വാഹനങ്ങളാണു കടന്നുപോകുന്നത്. ഇരുചക്രവാഹനങ്ങൾ കുഴിയിൽചാടി അപകടത്തിൽപെടുക പതിവാണ്. വിദ്യാർഥികൾ അടക്കമുള്ള കാൽനടയാത്രക്കാർക്കും കുഴി ഭീഷണിയാണ്.

പൊതുമരാമത്ത് വകുപ്പിന്‍റെ അനങ്ങാപ്പാറനയത്തിൽ നാട്ടുകാരും ജനപ്രതിനിധികളും കടുത്ത പ്രതിഷേധത്തിലാണ്. റോഡിലെ കുഴികൾ അടച്ച് പ്രശ്നത്തിനു ശാശ്വതപരിഹാരം കാണണമെന്നാണു നാട്ടുകാരുടെ ആവശ്യം.