ബംഗളൂരു: സെല്‍ഫിയെടുക്കുന്നതിനിടെ ഭർത്താവിനെ ഭാര്യ നിറഞ്ഞൊഴുകുന്ന നദിയിലേക്ക് തള്ളിയിട്ടതായി പരാതി. കര്‍ണാടകയിലെ റായ്ച്ചുര്‍ ജില്ലയിലെ കട്‌ലുര്‍ ഗ്രാമത്തിലാണു സംഭവം.

അടുത്തിടെ വിവാഹിതരായ ദമ്പതികള്‍ ഫോട്ടോ ഷൂട്ടിനായാണ് ഇന്നലെ രാവിലെ കൃഷ്ണാ നദിക്ക് കുറുകേയുള്ള പാലത്തില്‍ എത്തിയത്. ഇരുവരും ഫോട്ടോകള്‍ എടുത്തു. അതിനിടെ സെല്‍ഫിയെടുക്കുന്നതിനിടെ ഭാര്യ മനഃപൂര്‍വം പുഴയിലേക്ക് തള്ളിയിടുകയായിരുന്നെന്ന് ഭര്‍ത്താവ് തായപ്പ പറഞ്ഞു.


എന്നാല്‍ അബദ്ധത്തില്‍ സംഭവിച്ചതാണെന്നാണ് ഭാര്യ ചിന്നി പറയുന്നത്. യുവാവ് നദിയിലേക്കു വീഴുന്നത് കണ്ട സമീപത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളാണ് ഇയാളെ രക്ഷിച്ചത്.

സംഭവത്തെച്ചൊല്ലി ദന്പതികൾ വഴക്കിട്ടതോടെ ഇരുവരുടെയും മാതാപിതാക്കളെ വിളിച്ചുവരുത്തി നാട്ടുകാര്‍ പറഞ്ഞയയ്ക്കുകയായിരുന്നു. മനഃപൂര്‍വം തള്ളിയിട്ടതെന്ന നവവരന്‍റെ പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.