വിതുര: ചായം സ്വദേശിയും റിട്ട. എസ്ഐയുമായ ശ്രീകുമാർ നട്ടു നനച്ചു വിളവെടുത്തത് കേരളത്തിൽ അപൂർവമായി മാത്രം കൃഷി ചെയ്യുന്ന മണിച്ചോളം. മാതൃകാ കർഷകൻ തച്ചൻകോട് മനോഹരൻനായരുടെ ഇടപെടലിലൂടെയാണ് മില്ലറ്റ് കൃഷി എന്ന ആശയത്തിലേക്ക് ശ്രീകുമാർ തിരിയുന്നത്‌. അദ്ദേഹത്തിന്‍റെ നിർദേശപ്രകാരം തിരുവനന്തപുരം ചപ്പാത്തിലുള്ള ശാന്തിഗ്രാം എന്ന സന്നദ്ധ സംഘടനയുടെ മില്ലറ്റ് ബോധന കാമ്പയിനിൽ പങ്കെടുത്തതാണ് വഴിത്തിരിവായത്.

കഠിനംകുളം കൃഷിഭവനിലെ കൃഷി അസിസ്റ്റന്‍റ് എസ്.കെ. ഷിനുവിന്‍റെ നേതൃത്വത്തിലായിരുന്നു കാർഷിക പരിശീലനം. സാങ്കേതിക പരിശീലനത്തിനൊപ്പം സൗജന്യമായി വിത്തുകളും മൂന്നു ദിവസത്തെ കാമ്പയിനിൽ നിന്നു ലഭിച്ചു. വീടിനു മുന്നിലെ പതിനൊന്നു സെന്‍റ് സ്ഥലത്ത് പരീക്ഷണാടിസ്ഥാനത്തിലാണു വിത്തുകൾ വിതച്ചത്.

ജലം ലഭ്യമായതും നന്നായി പരിപാലിച്ചതും മികച്ച വിളവു ലഭിക്കാൻ സഹായകമായതായി ശ്രീകുമാറും ഭാര്യ പുഷ്പയും പറഞ്ഞു. വർത്തമാനകാല ജീവിതത്തിൽ ആരോഗ്യ സംരക്ഷണത്തിനു ചെറു ധാന്യങ്ങളുടെ പങ്കു വളരെ വലുതാണെന്ന് എസ്.കെ. ഷിനു പറയുന്നു.

മനുഷ്യനും കാലികൾക്കും ഉപയോഗപ്രദമായ ഭക്ഷണമാണ് മണിച്ചോളം. പരീക്ഷണം വിജയിച്ചതോടെ സാധ്യതയുള്ള എട്ടിനം മില്ലറ്റുകൾ കൃഷി ചെയ്യാനാണ് ശ്രീകുമാറിന്‍റെ തീരുമാനം.