ചേര്‍ത്തല: അനധികൃത കച്ചവടങ്ങള്‍ക്കെതിരായ നഗരസഭ ഇടപെടലുകള്‍ക്കു പിന്നാലെ നടപടിയുമായി ക്ഷേത്ര അധികൃതരും. നടപടിയുടെ ഭാഗമായി ടാക്‌സി വാഹനങ്ങള്‍ ഇടുന്ന സ്ഥലത്തു വേലികെട്ടി തിരിക്കാനുള്ള നീക്കം തര്‍ക്കങ്ങളെത്തുടര്‍ന്നു നിര്‍ത്തിവച്ചു. വേലിക്കെട്ടാന്‍ ഇട്ട കല്‍ക്കുറ്റികളടക്കം തര്‍ക്കത്തെത്തുടര്‍ന്ന് ഊരിമാറ്റി.

ക്ഷേത്ര അധികൃതര്‍ ഉപദേശകസമിതിയുടെ സഹകരണത്തില്‍ സ്ഥലം തിരിച്ചു വേലികെട്ടാന്‍ വെള്ളിയാഴ്ച രാവിലെ ആറോടെയാണ് നടപടി തുടങ്ങിയത്. ഈ സമയത്ത് വാഹനങ്ങളൊന്നും ഇല്ലായിരുന്നു. വിവരമറിഞ്ഞ് ഏഴോടെയാണ് ഡ്രൈവര്‍മാര്‍ എത്തിയത്. ഇതോടെ തര്‍ക്കവും വാദപ്രതിവാദങ്ങളുമുണ്ടായി. തുടര്‍ന്നാണ് നടപടികള്‍ നിര്‍ത്തിവച്ചത്.

വര്‍ഷങ്ങളായി ടാക്‌സിവാഹനങ്ങള്‍ ഇടുന്ന സ്ഥലമാണിതെന്നും ഇതിനുമേല്‍ അനാവശ്യ വിവാദമാണുണ്ടാക്കുന്നതെന്നുമാണ് സംയുക്ത ഡ്രൈവേഴ്‌സ് യൂണിയന്‍റെ വാദം. 45 ഓളം ഡ്രൈവര്‍മാര്‍ ഇവിടം കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ച് ഉപജീവനത്തിനു വഴി കണ്ടെത്തുന്നു. ഇവരെ പെരുവഴിയിലേക്കു തള്ളിവിടുന്ന ഏകപക്ഷീയ നടപടിയാണ് സ്വീകരിച്ചത്. ഇതിനെതിരേ സര്‍ക്കാരിനും മന്ത്രിക്കുമടക്കം പരാതികള്‍ നല്‍കിയിട്ടുണ്ടെന്നും ഭാരവാഹികള്‍ അറിയിച്ചു.

ക്ഷേത്രത്തിന്‍റെ ഉടമസ്ഥതയിലുള്ള സ്ഥലം ടാക്‌സി സ്റ്റാന്‍ഡിന് വിട്ടുനല്‍കിയിട്ടില്ലെന്ന് ക്ഷേത്രം അധികൃതരും പറയുന്നു. നിലവില്‍ ക്ഷേത്രത്തിലെ തെക്കേ ഓഡിറ്റോറിയത്തിന്‍റെ വികസനത്തിനും നവീകരണത്തിനും അംഗീകാരമായ സാഹചര്യത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അധികൃതരുടെ നിര്‍ദ്ദേശപ്രകാരമാണ് സ്ഥലം സംരക്ഷിക്കാന്‍ നടപടി സ്വീകരിച്ചതെന്ന് ക്ഷേത്രം സബ് ഗ്രൂപ്പ് ഓഫീസര്‍ ലേഖാ ആര്‍ പണിക്കര്‍ പറഞ്ഞു.

സ്ഥാപിച്ച കുറ്റികള്‍ പിഴുതുമാറ്റിയതിനെതിരേ ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ പരാതി നല്‍കുന്നുണ്ട്. ഒപ്പം കോടതിയില്‍ നിയമനടപടികളും സ്വീകരിക്കുമെന്നും സബ് ഗ്രൂപ്പ് ഓഫീസര്‍ അറിയിച്ചു.