ആലപ്പുഴ: കണ്ണമാലിമുതൽ സൗദിവരെ തുടർച്ചയായി ഉണ്ടാകുന്ന കടലാക്രമണത്തെ ലാഘവത്തോടെ കാണുന്ന കളക്ടറും ഇറിഗേഷൻ ഡിപ്പാർട്ട്മെന്‍റ് ഉദ്യോഗസ്ഥരും കുറ്റകരമായ അനാസ്ഥ അവസാനിപ്പിക്കണമെന്ന് ഓൾ ഇന്ത്യാ കാത്തലിക് യൂണിയൻ കേരള സംസ്ഥാന സമിതി ആവശ്യപ്പെട്ടു.

പ്രകൃതിദുരിതത്തിൽ പെടുത്തി അടിയന്തര ഡംപിംഗ് നടത്തി തീരദേശവാസികളെ രക്ഷിക്കാൻ ഉദ്യോഗസ്ഥർ താത്പര്യം എടുക്കണമെന്ന് അൽഫോൻസ് പെരേര (കൊല്ലം), ബാബു അത്തിപ്പൊഴിയിൽ (ആലപ്പുഴ), ജയിംസ് സി.ജെ. (തൃശൂർ), ഫ്രാൻസി ആന്‍റണി (തൃശൂർ), ആന്‍റണി തൊമ്മാന (ഇരിങ്ങാലക്കുട,) ദേവസഹായം (സുൽത്താൻപേട്ട്), തോമസ് തേവരത് (മാവേലിക്കര), ജോസ് ആന്‍റണി (കാലടി), ജോസ് കുരിശിങ്കൽ (കോട്ടപ്പുറം) എന്നിവർ ആവശ്യപ്പെട്ടു. നാളെ നടക്കുന്ന വൈദികരുടെ നിരാഹാരത്തിന് സംഘടന ഐക്യദാർഢ്യം പ്രഖ്യാപിച്ചു.