വടകര: ചോറോട് പഞ്ചായത്തിലെ പുഞ്ചിരിമില്ലില്‍ ട്രാന്‍സ്‌ഫോര്‍മറിന് സമീപത്തെ ഓവുചാലില്‍ കക്കൂസ് മാലിന്യം തള്ളിയ നിലയില്‍. ഇന്നലെ രാവിലെയാണ് ഇക്കാര്യം നാട്ടുകാരറിയുന്നത്. ദേശീയപാതയോരത്ത് വാഹനത്തില്‍ നിന്ന് ഇരുട്ടിന്‍റെ മറവില്‍ സമീപത്തെ ഓവുചാലിലേക്ക് മാലിന്യം തള്ളുകയായിരുന്നു.

പരിസരം രൂക്ഷഗന്ധത്തിന്‍റെ പിടിയിലാണ്. കക്കൂസ് മാലിന്യം ചാലിലൂടെ തെക്ക് ഭാഗത്തേക്ക് ഒഴുകി. ഇത് വീടുകള്‍ക്ക് അടുത്ത് കൂടെയാണ് ഒഴുകിപ്പോകുന്നത്. ഇത് ഗുരുതര ആരോഗ്യ പ്രശ്‌നത്തിന് ഇടയാക്കുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍. ഓവുചാലില്‍ കക്കൂസ് മാലിന്യം തള്ളിയ സാമൂഹിക വിരുദ്ധരെ കണ്ടെത്തി ശക്തമായ നടപടി കൈക്കൊള്ളണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.