കൊയിലാണ്ടി: ചെങ്ങോട്ട്കാവ് പഞ്ചായത്തിലെ അരങ്ങാടത്ത് പ്രവർത്തിക്കുന്ന എപിആർ ചിക്കൻ എന്ന സ്ഥാപനത്തിൽ നിന്ന് കേടായ കോഴിയിറച്ചി പിടികൂടി. ഷവർമക്കും മറ്റുമായി തയാറാക്കി വച്ച കേടുവന്ന ഇറച്ചിയാണ് പിടികൂടിയത്.

ഷവർമക്ക് ഉപയോഗിക്കുന്നതരത്തിൽ എല്ല് ഒഴിവാക്കിയ ഇറച്ചിയാണ് ബക്കറ്റിലും സ്റ്റീൽ പാത്രത്തിലും സൂക്ഷിച്ച നിലയിൽ കണ്ടെത്തിയത്. പുഴുവരിക്കുന്ന സ്ഥലത്താണ് ഇറച്ചി സൂക്ഷിച്ചിരുന്നത്.

പരിസര പ്രദേശങ്ങളിലെ നിരവധി സ്ഥാപനങ്ങൾക്ക് ഷവർമ നിർമിക്കുന്നതിനുള്ള ഇറച്ചി നൽകുന്ന സ്ഥാപനമാണ് ഇതെന്നാണ് വിവരം.

എൽഎസ്ജിഡി ജില്ലാ എൻഫോഴ്സ്മെന്‍റ് സ്ക്വാഡ്, ചെങ്ങോട്ടുകാവ് പഞ്ചായത്ത് ആരോഗ്യ വിഭാഗം, ആരോഗ്യവകുപ്പ് എന്നിവർ ചേർന്നാണ് പരിശോധന നടത്തിയത്.