ചക്കിട്ടപാറ: മലയോര ഹൈവേ പ്രവർത്തി കാരണം ചെളിക്കെട്ടായ പെരുവണ്ണാമൂഴി കുടുംബാരോഗ്യ കേന്ദ്രം ഭാഗത്തെ പാത നന്നാക്കാൻ ഇന്നലെ വൈകീട്ടോടെ നടപടി തുടങ്ങി.

കുടുംബാരോഗ്യ കേന്ദ്രത്തിൽ വനിതാ രോഗിയെ കൊണ്ടു പോകാൻ ചങ്ങരോത്ത് ആശുപത്രിയിൽ നിന്ന് എത്തിയ 108 ആംമ്പുലൻസ് ചെളിയിൽ കുടുങ്ങി. ഏറെ പണിപ്പെട്ടാണ് ഇത് നാട്ടുകാരുടെ സഹായത്തോടെ കരക്ക് കയറ്റിയത്.

മറ്റൊരു രോഗിയെ കൊണ്ടു പോകാൻ പേരാമ്പ്ര ആശുപത്രിയിൽ നിന്നെത്തിയ 108 ആംമ്പുലൻസ് ചെളി റോഡിൽ ഇറങ്ങാതെ ചക്കിട്ടപാറ വഴി ചുറ്റിക്കറങ്ങിയാണ് പെരുവണ്ണാമൂഴി ആശുപത്രിയിലെത്തിയത്.

പെരുവണ്ണാമൂഴി -കടിയങ്ങാട് പ്രധാന റോഡിൽ നിന്ന് 200 മീറ്റർ ദൂരം മാത്രമാണ് പെരുവണ്ണാമൂഴി കുടുംബാരോഗ്യ കേന്ദ്രത്തിലേക്കുള്ള ദൂരം. ഇത് ചെളിക്കെട്ടായതാണ് പ്രശ്നമായത്.
മലയോര ഹൈവേ പ്രവർത്തി തടയുമെന്ന് ജനപ്രതിനിധികൾ അടക്കമുള്ള കോൺഗ്രസ് നേതാക്കൾ അറിയിച്ചതോടെയാണ് പ്രശ്നം പരിഹാരമുണ്ടായത്.

ഇന്ന് പണി പൂർത്തിയാകും. റോഡിലെ ചെളിക്കെട്ട് ജനകീയ വിഷയത്തിൽ ജന പ്രതിനിധികൾ ഇടപെടണമെന്നാവശ്യപ്പെട്ട് ചക്കിട്ടപാറയിലെ പൊതു പ്രവർത്തകൻ രാജൻ വർക്കി ആശുപത്രി പരിസരത്തെ ചെളിക്കെട്ടിലിറങ്ങി കഴിഞ്ഞ ദിവസം സമരം ചെയ്തിരുന്നു.