പുല്ലൂരാംപാറ: നൂറുകണക്കിന് ആളുകള്‍ വര്‍ഷങ്ങളായി ഉപയോഗിച്ചുകൊണ്ടിരുന്ന പള്ളിപ്പടി- പനിച്ചിക്കല്‍ -പൊന്നാങ്കയം റോഡ് കാല്‍നടയാത്രയ്ക്ക് പോലും പറ്റാത്ത വിധം തകര്‍ന്നു. പൊന്നാംങ്കയത്തുള്ള നൂറുകണക്കിന് കുടുംബങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് പുല്ലൂരാംപാറ പള്ളിപ്പടിയിലുള്ള വിദ്യഭ്യാസ സ്ഥാപനങ്ങളില്‍ എത്താനുള്ള എളുപ്പമാര്‍ഗമാണ് തകര്‍ന്നുകിടക്കുന്നത്.

ആശുപത്രി, പോസ്റ്റ് ഓഫീസ്, ആരാധനാലയങ്ങള്‍, ഫുട്‌ബോള്‍ ഗ്രൗണ്ട്, മലബാര്‍ സ്‌പോര്‍ട്‌സ് അക്കാദമി എന്നിവിടങ്ങളിലേക്ക് പോകാനും ഈ റോഡാണ് ആശ്രയം. കാളിയമ്പുഴ പാലം പൊളിച്ചതിനാല്‍ തിരുവമ്പാടി- ആനക്കാംപൊയില്‍ റോഡ് പൂര്‍ണ്ണമായി അടഞ്ഞുകിടക്കുകയാണ്. ഈ സാഹചര്യത്തില്‍ ഇവിടുത്തെ സ്ഥിരതാമസക്കാര്‍ക്ക് ഹൈവേ റോഡിലേക്ക് എളുപ്പത്തില്‍ എത്തിച്ചേരാന്‍ സാധിക്കുന്ന റോഡാണിത്. പക്ഷെ ഇരുചക്രവാഹനങ്ങളും ഓട്ടോറിക്ഷകളും ഈ റോഡിലൂടെ കടന്നുപോകാന്‍ ഏറെ ബുദ്ധിമുട്ടുകയാണ്.

പൊന്നാങ്കയം മുതല്‍ പുഴ വരെയുള്ള റോഡിന് പഞ്ചായത്തിന്‍റെ രേഖകളില്‍ 5. 80 മീറ്റര്‍ വീതി ഉണ്ട്. എന്നാല്‍ പലയിടത്തും റോഡ് കയ്യേറ്റം നടന്നിട്ടും അധികൃതരുടെ ഭാഗത്തു നിന്നും നടപടി ഉണ്ടായിട്ടില്ല. ഈ റോഡിലാണ് അരനൂറ്റാണ്ടിലധികം പഴക്കമുള്ള പാലം സ്ഥിതി ചെയ്യുന്നത്. പാലത്തിന്‍റെ വശങ്ങള്‍ തകര്‍ന്ന് അപകട നിലയിലാണ്. റോഡിന്‍റെയും പാലത്തിന്‍റെയും പുനരുദ്ധാരണത്തിന് നടപടി വേണമെന്ന് പള്ളിപ്പടി റസിഡന്‍സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.

പ്രസിഡന്‍റ് റ്റി.റ്റി. കുര്യന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷിജു ചെമ്പനാനി, ലാല്‍ ജോസ്, സിറിയക്ക് മണലോടി, ആന്‍റണി കണ്ടത്തിന്‍ തൊടുകയില്‍, മാത്യു കുബ്ലാനി എന്നിവര്‍ പ്രസംഗിച്ചു.