കോട്ടയം: മീനച്ചില്‍ നദീതട പദ്ധതിക്ക് തുടക്കമാകുന്നു. പദ്ധതിയുടെ പുനരുജ്ജീവനത്തിന് പഠനം നടത്താന്‍ തുക അനുവദിക്കുന്നതിന് മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായതായി മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ വാപ്കോട്സ് ലിമിറ്റഡിന് കണ്‍സള്‍ട്ടന്‍സി സേവനത്തിന് 2.13 കോടി രൂപയുടെ 25 ശതമാനമായ 54 ലക്ഷം രൂപ മൊബിലൈസേഷന്‍ അഡ്വാന്‍സ് അനുവദിക്കുന്നതിനാണ് മന്ത്രിസഭാ യോഗം അനുമതി നല്‍കിയത്.

വിശദ പദ്ധതിരേഖ തയാറാക്കുന്നതിന് വാപ്‌കോസുമായി ജലസേചന വകുപ്പ് ധാരണാപത്രവും ഒപ്പിട്ടിരുന്നു. മൂലമറ്റം നിലയത്തിലെ വൈദ്യുതി ഉത്പാദനത്തിനുശേഷം അധികമുള്ള ജലം മീനച്ചിലാറ്റിലേക്കു തിരിച്ചുവിട്ട് വര്‍ഷം മുഴുവനും സുസ്ഥിരമായ ഒഴുക്ക് നിലനിര്‍ത്തുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. കുടിവെള്ളത്തിനു പുറമേ മീനച്ചില്‍, കോട്ടയം, ചങ്ങനാശേരി താലൂക്കുകളില്‍ കൃഷിക്കായുള്ള ജലസേചനവും പദ്ധതി ലക്ഷ്യമിടുന്നു. മീനച്ചിലാറില്‍ വര്‍ഷം മുഴുവന്‍ ജലസമൃദ്ധമാകുന്നതോടെ കുടിവെള്ള ക്ഷാമം പരിഹരിക്കാനും കഴിയും. താഴ്ന്ന മേഖലയില്‍ വേനല്‍ക്കാലത്ത് ഓരുവെള്ളം കയറുന്നതു തടയാനും പദ്ധതി ഉപകരിക്കും.

വെള്ളം വരുന്ന വഴി

അറക്കുളം മൂന്നുങ്കവയലില്‍ ചെക്ഡാം പണിത് ഇവിടെനിന്ന് 500 മീറ്റര്‍ കനാല്‍ നിര്‍മിച്ച് അതിലൂടെ എത്തുന്ന വെള്ളം 6.5 കിലോമീറ്റര്‍ ടണല്‍ നിര്‍മിച്ച് അതിലൂടെ മൂന്നിലവ് പഞ്ചായത്തില്‍ എത്തിക്കും. ഇവിടെനിന്ന് 200 മീറ്റര്‍ ചാലുകീറി വെള്ളം കടപുഴയിലേക്ക് എത്തിക്കുന്നതാണ് പദ്ധതി. മുന്‍ മന്ത്രി കെ.എം. മാണി വിഭാവനം ചെയ്ത പദ്ധതിയാണിത്. അന്നു പഠന റിപ്പോര്‍ട്ട് ലഭിക്കുകയും ടണല്‍ അടിക്കാനായി ഭൂമിക്കടിയിലെ പാറ നിര്‍ണയിക്കാനുള്ള റിഫ്രാക്ഷന്‍ സര്‍വേക്ക് ബംഗളൂരു ആസ്ഥാനമായുള്ള ഏജന്‍സിയുമായി ചര്‍ച്ച പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നു. പിന്നീട് സാങ്കേതിക കാരണങ്ങളാല്‍ പദ്ധതി വൈകുകയായിരുന്നു.

എന്താണ് മീനച്ചില്‍
നദീതട പദ്ധതി

വേനല്‍ക്കാലത്ത് വറ്റിവരളുന്ന മീനച്ചില്‍ നദി ജലസമൃദ്ധമാക്കുന്നതാണ് മീനച്ചില്‍ നദീതട പദ്ധതി. ‌ഇതു യാഥാര്‍ഥ്യമാകുന്നതോടെ നദിയില്‍നിന്നുള്ള വെള്ളത്തെയും അതില്‍നിന്ന് വെള്ളമെടുക്കുന്ന വിവിധ ജലസേചന, കുടിവെള്ള പദ്ധതികളെയും ആശ്രയിക്കുന്ന കര്‍ഷക സമൂഹത്തിന് വലിയ പിന്തുണയാകും.