കൊച്ചി: കപ്പല്‍ ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്ടപരിഹാരം മത്സ്യത്തൊഴിലാളികളെ അപമാനിക്കുന്നതിന് തുല്യമാണെന്നാരോപിച്ചും വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചും മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി പ്രതിഷേധ ധര്‍ണ നടത്തി. കണയന്നൂര്‍ താലൂക്ക് ഓഫീസിനു മുന്നില്‍ നടത്തിയ ധര്‍ണ യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ ഡൊമിനിക് പ്രസന്‍റേഷന്‍ ഉദ്ഘാടനം ചെയ്തു.

മത്സ്യത്തൊഴിലാളികളുടെ ആനുകൂല്യങ്ങള്‍ പുനഃസ്ഥാപിക്കുക, വിദ്യാര്‍ഥികളുടെ ഗ്രാന്‍റ് വെട്ടിക്കുറച്ച നടപടി പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളും ധര്‍ണയില്‍ ഉന്നയിച്ചു. മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എ.സി. ക്ലാരന്‍സ് അധ്യക്ഷത വഹിച്ചു.

അഖിലേന്ത്യ ജനറല്‍ സെക്രട്ടറി മുനമ്പം സന്തോഷ്, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ ആന്‍റണി കളരിക്കല്‍, എം.എല്‍. സുരേഷ്, സംസ്ഥാന സെക്രട്ടറിമാരായ ഗോപിദാസ് അമ്മിണിക്കുട്ടന്‍, കെ.എന്‍. കാര്‍ത്തികേയന്‍, കെ.വി. രത്‌നാകരന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.