ഏലൂർ: വിവിധ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി. പാതാളം കുറ്റിക്കാട്ടുകര കോട്ടപ്പറന്പ് വീട്ടിൽ കാർത്തികി(23)നെയാണ് സിറ്റി പോലീസ് കമ്മീഷണറുടെ ഉത്തരവ് പ്രകാരം കാപ്പു ചുമത്തി ഒരു വർഷത്തേക്ക് നാടുകടത്തിയത്.

കൊച്ചി സിറ്റി പോലീസിന്‍റെ പരിധിയിൽ പ്രവേശിക്കുന്നതിനും പ്രദേശത്ത് ഏതെങ്കിലും വിധത്തിലുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിൽ നിന്നും ഒരു വർഷത്തേക്കാണ് ഇയാളെ വിലക്കിയിട്ടുള്ളത്.

ഏലൂർ സ്റ്റേഷൻ പരിധിയിൽ ദേഹോപദ്രവം ഏൽപ്പിച്ചുള്ള അടിപിടി, സംഘം ചേർന്ന് ആക്രമണം നടത്തൽ, പൊതുജന സമാധാന ലംഘനം ഉണ്ടാക്കൽ തുടങ്ങിയ വിവിധ വകുപ്പുകൾ പ്രകാരമുള്ള കുറ്റകൃത്യങ്ങളിലെ പ്രതിയാണ് ഇയാൾ.