കൊച്ചി: വിവിധ കേസുകളില്‍ പ്രതിയായ കളമശേരി സ്വദേശിയെ കാപ്പ ചുമത്തി നാടുകടത്തി. ബോസ് നിസാര്‍ എന്നു വിളിപ്പേരുള്ള നിസാറി(47)നെയാണ് കൊച്ചി സിറ്റി പോലീസ് കമ്മീഷണറുടെ ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ കാപ്പ ചുമത്തി നാടുകടത്തിയത്.

കൊച്ചി സിറ്റി പോലീസിന്‍റെ പരിധിയില്‍ പ്രവേശിക്കുന്നതിനും പ്രദേശത്ത് ഏതെങ്കിലും വിധത്തിലുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതില്‍ നിന്നും ഇയാളെ ആറു മാസത്തേക്ക് തടഞ്ഞു കൊണ്ടുള്ളതാണ് ഉത്തരവ്.

ഭവനഭേദനം, അടിപിടി, സംഘം ചേര്‍ന്ന് ആക്രമണം തുടങ്ങി വിവിധ കേസുകളിലെ പ്രതിയാണ് നിസാര്‍.