കൊച്ചി: രണ്ടു മലയാളി വൈദികര്‍ക്ക് ഒഡീഷയിൽ ക്രൂരമര്‍ദനങ്ങള്‍ ഏല്‍ക്കേണ്ടി വന്ന സംഭവം അങ്ങേയറ്റം വേദനാജനകവും പ്രതിഷേധാര്‍ഹവുമാണെന്ന് അല്‍മായ ശബ്ദം ഭാരവാഹികൾ ചൂണ്ടിക്കാട്ടി.

കുറ്റക്കാര്‍ക്കെതിരെ മുഖം നോക്കാതെ കടുത്ത ശിക്ഷ നടപടി സ്വീകരിക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ തയാറാകണമെന്ന് കണ്‍വീനര്‍ ബിജു പോള്‍ നെറ്റിക്കാടന്‍, ഷൈബി പാപ്പച്ചന്‍ എന്നിവര്‍ ആവശ്യപ്പെട്ടു.