കൊച്ചി: മുതിര്‍ന്നവര്‍ക്കു മാത്രമല്ല, കുട്ടികള്‍ക്കുമുണ്ട് ചെറുതും വലുതുമായ നിരവധി പരാതികള്‍. പുതിയ അധ്യയന വര്‍ഷം അത്തരം പരാതികള്‍ അറിയിക്കാനും പരിഹരിക്കാനുമുള്ള സംവിധാനം സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഒരുക്കിയിരിക്കുകയാണ് കേരള പോലീസ്.

സ്‌കൂളുകളില്‍ പോലീസിന്‍റെ നേതൃത്വത്തില്‍ ആരംഭിച്ചിട്ടുള്ള സ്‌കൂള്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് (എസ്പിജി) സ്ഥാപിക്കുന്ന പെട്ടിയിലെ പരാതികളില്‍ നടപടി സ്വീകരിക്കുന്നതും പോലീസ് തന്നെയാണ്.

ഓരോ സ്‌കൂളിലും അതാത് പ്രദേശത്തെ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനാണ് ഇതിന്‍റെ ചുമതല. പരാതിപ്പെട്ടികളില്‍നിന്നു ലഭിക്കുന്ന പരാതികൾ ഓരോ മാസവും സ്‌കൂള്‍ തലവന്‍റെ സാന്നിധ്യത്തില്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസറോ, പകരം ചുമതലയുള്ള ഉദ്യോഗസ്ഥനോ പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കുമെന്ന് പോലീസ് വ്യക്തമാക്കി.

പരാതിപ്പെട്ടികള്‍ കൃത്യമായി എല്ലാ സ്‌കൂളുകളിലും സ്ഥാപിക്കും. സ്‌കൂള്‍ തുറക്കുന്ന സമയത്ത് ആഴ്ചയില്‍ ഒരിക്കലും പിന്നീട് മൂന്നു മാസങ്ങള്‍ക്ക് ശേഷം മാസത്തില്‍ ഒരു തവണ വീതവും കൃത്യമായി പരാതികള്‍ പരിശോധിച്ച് തുടര്‍നടപടി സ്വീകരിക്കും.

വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്നും സ്‌കൂളില്‍ പരിഹരിക്കേണ്ട പരാതികള്‍ അവിടെ പരിഹരിക്കുമെന്നും കേരള പോലീസിന്‍റെ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. ഗൗരവമായ വിഷയത്തില്‍ ആവശ്യമെങ്കില്‍ നിയമ നടപടി സ്വീകരിക്കും. മറ്റു വകുപ്പുകളുമായി ബന്ധപ്പെട്ടവ അവര്‍ക്ക് കൈമാറുമെന്നും കുറിപ്പില്‍ പറയുന്നു.