ഫോർട്ടുകൊച്ചി : പരിസ്ഥിതി ദിനാചരണ ചടങ്ങുകളിൽ ലോകം മുഴകി നിൽക്കെ ഫോർട്ടുകൊച്ചിയിൽ അധികൃതർ തന്നെ തണൽ വൃക്ഷങ്ങൾക്ക് കോടാലി വെച്ചു.

ഫോർട്ടുകൊച്ചി കമാല കടവിൽ പെട്രോൾ പമ്പിനോട് ചേർന്നുള്ള ഏറെ പഴക്കമുള്ള വൻ വൃക്ഷം വെട്ടി തുടങ്ങിയതോടെ പരിസ്ഥിതി പ്രവർത്തകർ പ്രതിഷേധവുമായി എത്തി.

ജെസിബി യന്ത്രവുമായി എത്തി ശിഖിരങ്ങൾ വെട്ടി തുടങ്ങിയതോടെ നാട്ടുകാരും പിന്നാലെ പരിസ്ഥിതി പ്രവർത്തകരും പ്രതിഷേധവുമായി എത്തുകയായിരുന്നു.

ഇതോടെ അപകടകരമായ വൃക്ഷശിഖിരങ്ങൾ മാത്രം മുറിക്കുകയുളളുവെന്ന് ബന്ധപ്പെട്ടവർ അറിയിക്കുകയായിരുന്നു